രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ, വിജയ പ്രതീക്ഷയിൽ എൻഡിഎ

ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ദ്രൗപദി മുര്‍മു വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എൻഡിഎ. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും അവസാന വട്ട കൂടിക്കാഴ്ചകളിലാണ്. ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചു. ശിവസേന, ജെ.എം.എം,എസ്.ബിഎസ്.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ…

Read More

ജെഡിഎസിനെ വിമർശിക്കരുത്, കർണാടക നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ നിർദേശം

ബെംഗളൂരു; ജെ ഡി എസ് നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയില്‍ ഉള്ള വിമർശനങ്ങളിൽ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറണമെന്ന നിര്‍ദ്ദേശവുമായി ദേശീയ നേതൃത്വം. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 2023 ലെ തിരഞ്ഞെടുപ്പില്‍ തൂക്കുസഭയിലേക്ക് സാഹചര്യം നീങ്ങിയാല്‍ ജെഡിഎസിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചായിരുന്നു…

Read More

കർണാടക തിരഞ്ഞെടുപ്പിൽ വിജയിക്കും, ഈ അവസരം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല: ഡികെഎസ്

ബെംഗളൂരു: അധ്യാപകരുടെയും ബിരുദധാരികളുടെയും മണ്ഡലങ്ങളിൽ നിന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പുൾപ്പെടെ കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം കോൺഗ്രസ് നേതാക്കളുടെ ആത്മവീര്യം ഉയർത്താൻ സഹായിച്ചു. പാർട്ടി തന്ത്രത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യാൻ ഈ ആഴ്ച ആദ്യം ന്യൂഡൽഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ, സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വരുമെന്ന് ഉറപ്പുണ്ടെന്നും ഈ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടായ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അറിയിച്ചു.  

Read More

മുഖ്യമന്ത്രി പദവിക്കായി പോരാട്ടത്തിൽ സിദ്ധരാമയ്യയും ശിവകുമാറും

ബെംഗളൂരു: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നീക്കങ്ങള്‍ ശക്തമാവുന്നു. എഴുത്തിയഞ്ചാം പിറന്നാളിന്‍റെ പേരില്‍ ഒരുമാസം നീളുന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് ജനങ്ങളിലേക്ക് ഇറങ്ങാനാണ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുയായികളും പദ്ധതി ഇടുന്നത്. കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണെന്നും ഏതൊരാള്‍ക്കും മുഖ്യമന്ത്രിയാകാമെന്ന വാദവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്‍റെ ഒപ്പമുള്ളവരും രംഗത്ത് ഉണ്ട് . ശിവകുമാറിന്‍റെ സഹോദരനും ബംഗളൂരു റൂറല്‍ എംപിയുമായ ഡി.കെ. സുരേഷാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നത്. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചു നടത്തിയ ചര്‍ച്ചയില്‍ ഇരുനേതാക്കളും…

Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; മാത്യു ടി തോമസ് ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും 

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജെ ഡി എസ് സംസ്ഥാന ഘടകത്തിന്റെ നിലപാട് നാളെ പ്രഖ്യാപിക്കും. വിഷയത്തിൽ പാർട്ടിയുടെ സംസ്ഥാന നേതാവ് മാത്യു ടി തോമസ് അഖിലേന്ത്യാ അധ്യക്ഷൻ ദേവഗൗഡയുമായി ചർച്ച നടത്തും. അദ്ദേഹം ഇന്ന് ബെംഗളൂരുവിൽ എത്തും. ഗൗഡയുമായുള്ള ചർച്ചക്കു ശേഷമാണ് നിലപാട് അറിയിക്കുക. ജെ ഡി എസ് ദേശീയ ഘടകം എൻ ഡി എ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മാത്യു ടി തോമസ്, ദേവഗൗഡയെ കാണാനൊരുങ്ങുന്നത്. എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണക്കുന്നതിനെ സംസ്ഥാന ഘടകം…

Read More

ജെഡിഎസിന്റെ പിന്തുണ ദ്രൗപതി മുർമുവിനെന്ന് സൂചന

ബെംഗളൂരു: എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനെ ജെ ഡി എസും പിന്തുണച്ചേക്കുമെന്ന് സൂചന. ജെ ഡി എസ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി സംയുക്ത പ്രതിപക്ഷത്തിന്റെ പേര് തീരുമാനിക്കാൻ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തു. ദ്രൗപതി മുർമുവിന് ജയിക്കാനാവശ്യമായ വോട്ട് നിലവിൽ ഉണ്ട് എന്നും തങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പറഞ്ഞു. എന്നാൽ ഇത് ബി ജെ പിക്കുള്ള പിന്തുണയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. അവർ (ദ്രൗപതി മുർമു) ഞങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.…

Read More

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. അസോസിയേഷൻ പ്രസിഡണ്ട് ശ്രീ അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സാന്തോം ഇടവക വികാരി ഫാദർ തോമസ് കാട്ടുതിരുത്തിയിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുൻ കൗൺസിലർമാരായ ശ്രീ മുരളി, ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവർ ചടങ്ങിൽ വിശിഷ്‌ടാതിഥികൾ പങ്കെടുത്തു. ശ്രീ മണികണ്ഠൻ ശ്രീ ഹരിദാസ് തുടങ്ങിയവർ വേദിയിൽ സംസാരിച്ചു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ് – അലക്‌സ്‌ ജോസഫ്, സെക്രട്ടറി – സുരേഷ് ബാബു, വൈസ് പ്രസിഡന്റ് – ബിനു വി ആർ,…

Read More

തുടർച്ചയായി എട്ടാം തവണയും വിജയിച്ച് ബസവരാജ് ഹൊറട്ടി

ബെംഗളൂരു: കർണാടകയിലെ 4 എംഎൽസി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപിയുടെ ബസവരാജ് ഹൊറട്ടിയും നോർത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രകാശ് ഹുക്കേരിയും വിജയിച്ചു. എട്ടാം തവണയാണ് മുൻ നിയമനിർമാണ കൗൺസിൽ ചെയർമാൻ കൂടിയായ ബസവരാജ് ഹൊറട്ടി കൗൺസിലിലേക്ക് തുടർച്ചയായി വിജയിക്കുന്നത്. ദളിൽ നിന്നു കൂറുമാറിയാണ് ഇക്കുറി ഹൊറട്ടി ബിജെപിക്കായി വിജയം സമ്മാനിച്ചത്. നോർത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ ഹനുമന്ത് നിറാനിയും സൗത്ത് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു മാടെഗൗഡയും വിജയം ഉറപ്പിച്ച മട്ടാണ്. ഇവരുടെ ഫലം ഔദ്യോഗികമായി…

Read More

കോൺഗ്രസിലെയും ജെഡിഎസിലെയും ചിലർ ബിജെപിക്ക് വോട്ട് ചെയ്തതായി റിപ്പോർട്ട്

ബെംഗളൂരു: കഴിഞ്ഞയാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലം, അല്ലെങ്കിൽ ബി.ജെ.പിയുടെ മൂന്നാം സ്ഥാനാർഥി ലഹർ സിംഗ് സിറോയയുടെ വിജയം, കോൺഗ്രസിനെയും ജെ.ഡി.എസിനെയും കൗതുകമുണർത്തുക മാത്രമല്ല, വിരൽ ചൂണ്ടുന്നതിലേക്കും ആത്മാന്വേഷണത്തിലേക്കും നയിച്ചു. സിറോയ തന്റെ പാർട്ടിയിൽ നിന്ന് അവശേഷിക്കുന്ന വോട്ടുകളേക്കാൾ കൂടുതൽ വോട്ട് ലഭിച്ചു, ഇത് ജെഡി (എസ്) മാത്രമല്ല കോൺഗ്രസിൽ നിന്നും ക്രോസ് വോട്ടിംഗ് സൂചിപ്പിക്കുന്നു. ജെഡിഎസിലെയും കോൺഗ്രസിലെയും മുതിർന്നവരാണ് തകർച്ചയ്ക്ക് കാരണമെന്ന് ഒരു വിഭാഗം പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 4,481 വോട്ടുകൾ വേണ്ടിവന്നപ്പോൾ, 122 എംഎൽഎമാരുള്ള (ഓരോ വോട്ടിനും 100…

Read More

വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത എംഎൽഎ മാരെ പുറത്താക്കാൻ ഒരുങ്ങി ദൾ  

ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത 2 ദൾ എംഎൽഎ മാരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സി. എം ഇബ്രാഹിം അറിയിച്ചു. ഇരുവർക്കും പാർട്ടിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. കോലാർ കെ ശ്രീനിവാസ ഗൗഡ, തുമക്കുരു ഗുബ്ബി എസ് ആർ ശ്രീനിവാസ് എന്നിവരോടാണ് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടത്. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമ സഭാ സ്പീക്കർക്ക് ഉടൻ പരാതി നൽകുമെന്നും പാർട്ടി അറിയിച്ചു.

Read More
Click Here to Follow Us