അയൽവാസിയുടെ വെട്ടേറ്റ നാല് വയസുകാരൻ മരിച്ചു

വയനാട്: വയനാട് മേപ്പാടി പള്ളിക്കവലയിൽ അയൽവാസിയുടെ വെട്ടേറ്റ് അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. മേപ്പാടി പാറക്കൽ ജയപ്രകാശിന്റേയും അനിലയുടേയും മകൻ ആദിദേവാണ് വെട്ടേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം അങ്കണവാടിയിലേക്ക് പോകുന്ന വഴിക്കാണ് അയൽവാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. അയൽവാസിയുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇരു കുടുംബങ്ങളും ഒരുമിച്ച് നടത്തുന്ന കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കത്തെ ചൊല്ലി ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക്…

Read More

അക്രമിസംഘത്തിന്റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബൗളിഗുള്ളിയിൽ 19 കാരനായ വിദ്യാർത്ഥിയെ ഒരു കൂട്ടം ആൺകുട്ടികൾ കുത്തിക്കൊന്നു. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിബിഎം പഠിക്കുകയായിരുന്ന മുഹമ്മദ് മുദ്ദസിറാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം വിവാഹ മണ്ഡപത്തിന് സമീപം നിൽക്കുകയായിരുന്ന മുദ്ദസിറിനെ ഒരു സംഘം ആൺകുട്ടികൾ മൂർച്ചയേറിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. മുദ്ദസിറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. റോജ പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും കൊലപാതകം പതിഞ്ഞേക്കാവുന്ന സിസിടിവി ദൃശ്യങ്ങൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. വിവാഹ മണ്ഡപത്തിന് സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളുടെയും റെക്കോർഡിംഗുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം…

Read More

മുൻ ജെഡിഎസ് നേതാവ് കൊല്ലപ്പെട്ട നിലയിൽ 

ബെംഗളൂരു: കർണാടകയിലെ മുൻ ജെഡിഎസ് നേതാവ് മല്ലികാർജുൻ മുത്യാലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാളുടെ സ്വകാര്യ ഭാഗങ്ങൾ ഗുരുതരമായി പരിക്കേൽപ്പിച്ച നിലയിലായിരുന്നു. കലബുറഗി ജില്ലയിലെ സെദാം സമീപത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകം നടന്നത്. അടുത്തിടെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്ന മുത്യാൽ ബി ജെ പിയിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സ്വന്തം കടയിലായിരുന്നു മുത്യാലിന്റെ മൃതദേഹം കണ്ടെത്തിയത്. കടയിൽ നിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സെഡാമിൽ മല്ലികാർജുൻ മുത്യാൽ ഇലക്‌ട്രോണിക്‌സ് കട നടത്തുകയാണ്. കൊലപാതകം നടന്ന ദിവസം ഇയാൾ കർണാടക മുഖ്യമന്ത്രി ബസവരാജ്…

Read More

അനുവാദം ഇല്ലാതെ സിഗരറ്റ് എടുത്തു, മാനേജറെ കൊലപ്പെടുത്തി

ബെംഗളൂരു: അനുവാദം കൂടാതെ സിഗരറ്റ് എടുത്തതിന് സ്വകാര്യ ബാങ്കിലെ മാനേജറെ കൊലപ്പെടുത്തി. ബയാതരായണപുരം സ്വദേശിയായ സുദര്‍ശന്‍ റാവു ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ബെല്ലന്ദൂരിനടുത്ത് കസവനഹള്ളിയിലാണ് സംഭവം. പ്രദേശവാസിയായ സ്റ്റുഡിയോ ഉടമ രാമചന്ദ്ര റെഡ്ഡിയെന്ന വ്യക്തിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. റാവു മാനേജറായി ജോലി ചെയ്യുന്ന അതേ കെട്ടിടത്തിലാണ് റെഡ്ഡി സ്റ്റുഡിയോ നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന് താഴെ ഒരു ചായക്കട പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ചായ കുടിക്കാന്‍ എത്തിയ റാവു അവിടെ നിന്നും ഒരു സിഗരറ്റ് എടുത്തു. ചായക്കട ഉടമ ഈ സമയം അവിടെ…

Read More

14കാരിയായ മകളെ പിതാവ് കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി

ബെംഗളൂരു: ദുരഭിമാനക്കൊല കേസിൽ പ്രായപൂർത്തിയാകാത്ത മകളെ ഒക്‌ടോബർ 31-ന് ബല്ലാരി ജില്ലയിലെ കുടതിനി ടൗണിന് സമീപം തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി. പ്രതിയായ ഓംകാർ ഗൗഡ (46) നവംബർ എട്ടിന് കുറ്റം സമ്മതിച്ചു പോലീസിൽ കീഴടങ്ങി. ഇതര സമുദായത്തിൽപ്പെട്ട യുവാവുമായുള്ള മകളുടെ പ്രണയത്തിൽ താൻ തൃപ്തനല്ലെന്നും അതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. നവംബർ ഒന്നിന് ഭർത്താവും മകളും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടിയെ കാണാതായതായി അമ്മ പരാതി നൽകിയതായി പോലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം പ്രതി മകളെ ബാങ്കിലെത്തിച്ച്…

Read More

ദുരഭിമാനക്കൊല വീണ്ടും, മകളെ കുളത്തിൽ എറിഞ്ഞു കൊന്നു 

death

ബെംഗളൂരു: വ്യത്യസ്ത സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ച മകളെ പിതാവ് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ ബെള്ളാരി ജില്ലയിലാണ് സംഭവം. ഓങ്കാർ ഗൗഡയാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവുമായുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്ന ഗൗഡ പലതവണ മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മകൾ ഇതിന് വഴങ്ങിയില്ല. ഇതിൽ കുപിതനായ ഓംകാർ ഗൗഡ ബെള്ളാരിയിലെ കുടന്തിനി ജലാശയത്തിൽ തള്ളിയിട്ട് മകളെ കൊലപ്പെടുത്തുകയായിരുന്നു.  അന്ന് സിനിമ കാണാമെന്ന് പറഞ്ഞാണ് ഇയാൾ മകളെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടു പോയത്. എന്നാൽ തിയേറ്ററിലെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. തുടർന്ന് അടുത്തുള്ള ക്ഷേത്രത്തിൽ…

Read More

മുൻ ഐബി ഉദ്യോഗസ്ഥന്റെ കൊലപതാകം; പുതിയ വെളിപ്പെടുത്തലുമായി കുടുംബം

ബെംഗളൂരു: മുൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ റോഡപകടത്തിൽ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം അതൊരു അപകടമരണമല്ല കൊലപാതകമാണെന്ന് തെളിഞ്ഞു. നവംബർ നാലിന് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഐബിയിലെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ ആർഎൻ കുൽക്കർണിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. മൈസൂർ സിറ്റി കോർപ്പറേഷൻ ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം പണിയുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കുൽക്കർണിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. മൈസൂർ സർവകലാശാല മാനസഗംഗോത്രി കാമ്പസിലെ ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിന് സമീപം നടന്നുപോവുകയായിരുന്ന കുൽക്കർണിയെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.…

Read More

നായയ്ക്ക് ഭക്ഷണം നൽകാൻ വൈകി ; അനന്തരവനെ തല്ലിക്കൊന്നു

പാലക്കാട്: നായക്ക് തീറ്റ കൊടുക്കാൻ വൈകിയതിന് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ പട്ടാമ്പി കൊപ്പം സ്വദേശി ഹർഷദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹർഷദിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ നൂറോളം പാടുകളാണുള്ളത്. ബെൽറ്റിനും മരക്കഷ്ണവും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. സംഭവത്തിൽ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെയാണ് (27) അറസ്റ്റ് ചെയ്തത്. സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. പല കാര്യങ്ങൾക്കും ഹർഷദിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹക്കിം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദനം…

Read More

പ്രവീൺ നെട്ടാരു വധക്കേസ്: മൂന്ന് പിഎഫ്ഐ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്തതിനാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. സുള്ള്യ താലൂക്കിലെ ബെല്ലാരെ വില്ലേജിലെ കെ മഹമ്മദ് ഇഖ്ബാൽ, സുള്ള്യ താലൂക്ക് കസബ വില്ലേജിലെ സഹോദരൻ കെ ഇസ്മായിൽ ഷാഫി, ഇബ്രാഹിം ഷാ എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ കന്നഡ, ഹുബ്ലി, മൈസൂരു ജില്ലകളിലെ അഞ്ചിടങ്ങളിൽ എൻഐഎ…

Read More

സംസ്ഥാനത്ത് 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ബെംഗളൂരു: കലബുറഗി ജില്ലയിലെ ആലണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കോറല്ലി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അഫ്‌സൽപൂർ താലൂക്കിലെ 14 വയസ്സുള്ള പെൺകുട്ടി കൊറല്ലി ഗ്രാമത്തിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ദീപാവലി അവധിക്കുശേഷം ചൊവ്വാഴ്ചയാണ് പെൺകുട്ടി സ്വന്തം വീട്ടിൽനിന്ന് ബന്ധുവീട്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചവരെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടി ഉച്ചയ്ക്ക് ശേഷം പുറത്തേക്ക്  പോയി. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കരിമ്പ് തോട്ടത്തിലാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ച ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും…

Read More
Click Here to Follow Us