വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾക്ക് ആശ്രയമായി മംഗളൂരു സർവകലാശാല

ബെംഗളൂരു: വംശനാശ ഭീഷണി നേരിടുന്നവയുള്‍പ്പെടെ വിവിധയിനം പക്ഷികളുടെ ആവാസ വ്യവസ്ഥയായി മംഗളൂരു സര്‍വകലാശാല. 353 ഏക്കറില്‍ പരന്നുകിടക്കുന്ന മംഗളൂരു സര്‍വകലാശാല കാമ്പസിലാണ് വിവിധയിനം പക്ഷികളുള്ളത്. വിഷയത്തില്‍ ഒമ്പത് വര്‍ഷം പഠനം നടത്തുകയും പഠന റിപ്പോര്‍ട്ടുകള്‍ ‘ജേണല്‍ ഓഫ് ത്രെറ്റന്‍ഡ് ടാക്‌സ’ എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. മംഗളൂരു നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് കാമ്പസ്. വിശാലമായ കാമ്പസില്‍ ലാറ്ററൈറ്റ്, കുറ്റിച്ചെടികള്‍, തോട്ടങ്ങള്‍ എന്നിങ്ങനെ വ്യത്യസ്‌ത ആവാസ വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നു. കാമ്പസിലെ 18 ഓര്‍ഡറുകളിലും  56 ഫാമിലികളിലുമായുള്ള  150 പക്ഷി ഇനങ്ങളെ…

Read More

നഗരത്തിലെ തടാകങ്ങളിൽ മത്സ്യബന്ധനം നിരോധിക്കാൻ ആവശ്യം

ബെംഗളൂരു: പരിസ്ഥിതി സംരക്ഷണത്തിനായി ജലാശയങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് നഗരത്തിലെ തടാക പ്രവർത്തകർ അധികൃതരോട് അഭ്യർത്ഥിച്ചു. ബെംഗളൂരുവിലെ തടാകങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത് ദേശാടന പക്ഷികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ അനായാസമായ മീൻപിടിത്തത്തിനായി, (ആ മത്സ്യത്തൊഴിലാളികൾ) പക്ഷികളുടെ കൂടുണ്ടാക്കാൻ സഹായിക്കുന്ന കളകൾ    താടകങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും ഇത് തടാകങ്ങളിലേക്കുള്ള പക്ഷികളുടെ ദേശാടനം കുറയുന്നതിന് കാരണമാകുമെന്നും ദൊഡ്ഡകല്ലസന്ദ്ര തടാക സമിതി അംഗം സൗന്ദരരാജൻ രാജഗോപാലൻ പറഞ്ഞു

Read More

പക്ഷികളുടെ പറുദീസയായി മാറി ജോയ്‌ഡ

ബെംഗളൂരു: പശ്ചിമഘട്ടത്തിലെ പ്രാദേശിക പക്ഷിമൃഗാദികളുടെ മെച്ചപ്പെട്ട ദൃശ്യങ്ങൾക്കൊപ്പം, ജോയ്‌ഡ താലൂക്ക് ഇപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പക്ഷിമൃഗാദികളുടെ കേന്ദ്രമായി മാറി. മഹാരാഷ്ട്ര, കേരളം, ഗോവ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷി പ്രേമികളും ഫോട്ടോഗ്രാഫർമാരുമാണ് ജോയ്‌ഡ താലൂക്കിൽ സമൃദ്ധമായി കാണപ്പെടുന്ന പക്ഷിമൃഗാദികളുടെ കാഴ്ച്ച കാണാൻ ഒഴുകിയെത്തുന്നത്. നിരവധി ഫിക്കസും മറ്റ് കാട്ടുമരങ്ങളും കായ്ക്കുന്നതിനാൽ, ഈ മരങ്ങൾക്ക് ചുറ്റും വേഴാമ്പലുകൾ പറക്കുന്നത് കാണാം, ഇത് നിരവധി ഫോട്ടോഗ്രാഫർമാരെയാണ് ആകർഷിക്കുന്നത്. പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പക്ഷിമൃഗാദി സംഘങ്ങൾ ജോയ്‌ഡ താലൂക്കിൽ സ്ഥിരമായി ക്യാമ്പ് ചെയ്യുന്നുണ്ട്. വർഷങ്ങളായി…

Read More

തമിഴ്നാട് സംസ്ഥാനമൊട്ടാകെയുള്ള പക്ഷികളുടെ എണ്ണമെടുക്കൽ അടുത്തയാഴ്ച തുടങ്ങും.

ചെന്നൈ: സംസ്ഥാന വനംവകുപ്പ് വ്യാപകമായി പക്ഷികളുടെ കണക്കെടുപ്പ് ജനുവരി 24ന് തുടങ്ങും. ആദ്യമായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസ് സ്പീഷിസ് വൈവിധ്യം, സ്പീഷിസ് സമ്പത്ത്, ആപേക്ഷികവും സമ്പൂർണവുമായ ഹാജർ, മൈഗ്രേറ്ററി പാറ്റേൺ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശേഖർ കുമാർ നിരജ് പറഞ്ഞത്. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിൽ (BNHS) ഞങ്ങൾ ചേർന്നുവെന്നും, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII), സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി…

Read More

നഗരത്തിലെ ലോക്ക്ഡൗൺ വിനോദം പക്ഷികളെ അപകടത്തിലാക്കുന്നുതായി റിപ്പോർട്ട്.

ബെംഗളൂരു: പല ബെംഗളൂരുക്കാരുടെയും പ്രിയപ്പെട്ട ലോക്ക്ഡൗൺ വിനോദമായ പട്ടം പറത്തൽ പക്ഷികളുടെ ജീവിതത്തെ സാരമായി ബാധിച്ചതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം, പട്ടം നിർമ്മിക്കാൻ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന അപകടകരമായ നൈലോൺ മഞ്ച കാരണം 633 പക്ഷികൾക്ക് പരിക്കേറ്റത് എന്നാണ് പഠനങ്ങൾ. മുൻകാലങ്ങളിൽ 102 മാത്രമായിരുന്ന കാണക്ക് 2020-ൽ 177 ആയി ഉയരുകയായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രണ്ട് വർഷത്തിനുള്ളിൽ പക്ഷികൾക്ക് മഞ്ച മൂലമുണ്ടാകുന്ന പരിക്കുകളുടെ എണ്ണം 500% വർദ്ധിച്ചട്ടുണ്ട്. നൈലോൺ മഞ്ച എന്നത് കൂടുതലും ചൈനീസ് നിർമ്മിതമാണ് കൂടാതെ പട്ടംപണികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട…

Read More
Click Here to Follow Us