അക്കൗണ്ടിലെ 40 ലക്ഷം തട്ടാന്‍ അമ്മയെ കൊന്നു; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

ബെംഗളൂരു: തുമക്കൂരുവില്‍ ബാങ്ക് അക്കൗണ്ടിലെ 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ മകളെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കളെ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൂക്കില്‍നിന്നു രക്തം വന്നതായി കണ്ടതോടെ പുഷ്പാവതിയുടെ സഹോദരന്‍ എസ്.അനില്‍കുമാര്‍ ചടങ്ങ് തടസ്സപ്പെടുത്തി.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ കൊലപാതകം പുറത്തുവരികയായിരുന്നു. കഴിഞ്ഞ 12ന് ഉറക്കത്തിനിടെ പുഷ്പാവതിയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് സുചിത്രയും ഭര്‍ത്താവ് സുരേഷ് കുമാറും മൊ
ഴി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts