ബെംഗളൂരു∙ സംസ്ഥാനത്തെ ജയിലുകളിൽ 2012 മുതൽ 48 അസ്വാഭാവിക മരണങ്ങളെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ വിശദീകരണം നൽകിയത്. കേസ് നാളെ വീണ്ടും പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് എച്ച്.ജി രമേഷും ജസ്റ്റിസ് പി.എസ് ദിനേഷ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് മാറ്റിവച്ചു. 48 അസ്വാഭാവിക മരണ കേസുകളിൽ 26 കേസുകൾ ഇതിനോടകം തള്ളി. 21 കേസുകളിൽ കമ്മിഷൻ വിധി പറയാനുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
ബെംഗളൂരു: ഉപജീവനത്തിനായി പാർട്ട് ടൈം ജോലി തേടിയെത്തിയ ഇരുപതുകാരിയായ മലയാളി വിദ്യാർഥിനിയെ... -
സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
ബെംഗളൂരു: ഒടിടി പ്ലാറ്റ്ഫോമുകൾ സൌജന്യമായി കാണാമെന്ന പരസ്യത്തിൽ വീണ് ആപ്പ് ഡൌൺലോഡ്... -
ഓൺലൈൻ മരുന്ന് വിൽപ്പനയ്ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
ബെംഗളൂരു: ഓൺലൈൻ മരുന്ന് വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കെമിസ്റ്റ്സ് ആൻഡ്...
