റോ-റോ സർവ്വീസിൽ കൈ പൊള്ളി ദക്ഷിണ പശ്ചിമ റെയിൽവേ.

ബെംഗളൂരു: കൊങ്കൺ റെയിൽവേയിൽ വളരെയധികം ഉപയോഗിക്കുന്ന റോൾ ഓൺ റോൾ ഓഫ് സർവ്വീസ് പരീക്ഷിച്ച് പരാജയപ്പെട്ട് ദക്ഷിണ പശ്ചിമ റെയിൽവേ.

5 മാസം മുൻപ് ആരംഭിച്ച സർവ്വീസ് താൽക്കാലികമായി നിർത്തി.

ദൂരദേശങ്ങളിലേക്കുള്ള ചരക്ക് ലോറിയടക്കം തീവണ്ടിയിൽ കൊണ്ടു പോകുന്നതാണ് റോ- റോ സർവ്വീസ്.

  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

ടണ്ണിന് 1350 രൂപയാണ് റെയിൽവേ ഈടാക്കുന്നത് കിലോ മീറ്ററിന് 2 രൂപയും നൽക്കണം. വാഹനം നേരിട്ട് ഓടിച്ച് പോകുകയാണെങ്കിൽ ഇതിലും ചെലവ് കുറയുമെന്നാണ് ഉടമകളുടെ പക്ഷം.

ഇതു വരെ നെലമംഗലയിൽ നിന്ന് സോലാപൂർ ജില്ലയിലെ ബാലെ വരെയാണ് ഇത് വരെ 3 സർവീസുകൾ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബിരുദ വിദ്യാർത്ഥി മരിച്ചു: 45 യാത്രക്കാർക്ക് പരിക്ക് 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us