കോവിഡ് 19 ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകിയ തുക 133 കോടി

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ ശുപാർശപ്രകാരം സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ് രോഗികൾക്കായുള്ള ചികിത്സാചെലവ് 133.2 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.

2020 ജൂൺ 23 മുതൽ 2021 ജനുവരി 13 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. പൊതുപ്രവർത്തകനായ നരസിംഹമൂർത്തിയുടെ അപേക്ഷയിന്മേൽ ബീവി എന്നും ബിബിഎംപി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരം 43,863 രോഗികളെയാണ് സ്വകാര്യ ആശുപത്രികൾ ചികിത്സിച്ചിരുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി

ചികിത്സാ ചെലവിലേക്ക് 202 കോടിരൂപയാണ് സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരിക്കുന്നത് എങ്കിലും 31624 ബില്ലുകൾ തീർപ്പാക്കിയതിലേക്ക് 133 കോടി രൂപ ഇതുവരെ ചെലവാക്കിയത് ആയി കണക്കുകൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts