രാമേശ്വരം കഫേ സ്‌ഫോടനം; ആസൂത്രകരിൽ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ മൂന്ന് പ്രതികളില്‍ ഒരാള്‍ എൻഐഎയുടെ പിടിയില്‍. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി. സംസ്ഥാനത്ത് 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്. കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്‌ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ. ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന…

Read More

മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കല്ലും കുപ്പികളും ഉപയോഗിച്ച് ആക്രമിച്ചു.

ചെന്നൈ: രാമേശ്വരത്ത് നിന്നുള്ള അയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾ കച്ചത്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ഡിസംബർ അഞ്ചിന് അർദ്ധരാത്രി ശ്രീലങ്കൻ നാവികസേനയുടെ ആക്രമണത്തിന് ഇരയായി. ഇവരെ ഓടിക്കാൻ വേണ്ടി നാവികസേന കല്ലും കുപ്പികളും എറിഞ്ഞത് എന്നും, ഇത് പത്തോളം ബോട്ടുകൾക്കാണ് കേടുപാടുകൾ ഉണ്ടാക്കിയെന്നും, സംഭവത്തെ തുടർന്ന് പ്രദേശത്തു നിന്നു മടങ്ങിയ മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ പെയ്‌ത മഴയും മോശം കാലാവസ്ഥയും മൂലം മത്സ്യത്തൊഴിലാളികൾ നീണ്ട ഇടവേളയെ തുടർന്ന് കടലിൽ പോയിരുന്നല്ല. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടേതാണ് എങ്കിലും, ഇന്റർനാഷണൽ മാരിടൈം ബോർഡർലൈനിന്റെ (IMBL) ഇന്ത്യൻ ഭാഗത്തെ…

Read More
Click Here to Follow Us