കെആർഎസ് അണക്കെട്ടിലെ അഞ്ച് ദിവസത്തെ കാവേരി ആരതി സമാപിച്ചു

ബെംഗളൂരു : കന്നഡ നാടിന്റെ ജീവരക്തത്തിന് ആരതി അർപ്പിക്കുന്നതിനുള്ള പ്രതീകാത്മക ചടങ്ങായ അഞ്ച് ദിവസത്തെ കാവേരി ആരതി ഇന്നലെ രാത്രി വിജയകരമായി സമാപിച്ചു.

അഞ്ച് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകൾ ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു. കരിമ്പിൻ തോട്ടമായ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസ് അണക്കെട്ടിലാണ് അഞ്ച് ദിവസത്തെ കാവേരി ആരതി നടന്നത് .

  വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; സിനിമയിലെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു

പഴയ മൈസൂരിലെ ജനങ്ങൾക്ക് വെള്ളം നൽകുന്ന കാവേരി മാതാവിന് ആധരം അർപ്പിക്കാൻ കാവേരി ആരതി സംഘടിപ്പിക്കുക എന്നത് ഡിസിഎം ഡി.കെ. ശിവകുമാറിന്റെ സ്വപ്നമായിരുന്നു.

അതനുസരിച്ച്, കഴിഞ്ഞ അഞ്ച് ദിവസമായി കെആർഎസ് അണക്കെട്ടിലെ ബൃന്ദാവനിൽ കാവേരി ആരതി പ്രതീകാത്മകമായി നടന്നു. കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യാസമയത്ത് ഡിസിഎം ഡി.കെ. ശിവകുമാർ ഈ ആരതി ഉദ്ഘാടനം ചെയ്തു, ഇത് ഒരു പുതിയ പാരമ്പര്യത്തിനാണ് തുടക്കം കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
[masterslider id="10"]

Related posts

Click Here to Follow Us