രക്ഷാ ശ്രമത്തിനിടെ യുവാവും മുങ്ങി മരിച്ചു

നാദാപുരം : വിലങ്ങാട് പുഴയിൽ വീണ ബന്ധുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവിൽ നിന്നെത്തിയ യുവാവും മുങ്ങി മരിച്ചു.

ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. വിലങ്ങാട് ആലപ്പാട്ട് സാബുവിന്റെയും മഞ്ജുവിന്റെയും മകൾ ആഷ്മിൻ, കുവ്വത്തോട് പരേതനായ പേപ്പച്ചന്റെയും മെർലിന്റെയും മകൻ ഹൃദിൻ എന്നിവരാണ് മരിച്ചത്. ഹൃദിൻ ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ലീവിന് നാട്ടിൽ എത്തിയപ്പോൾ ആണ് അപകടം.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

ആഷ്മിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടു പേരും പുഴയിലെ കയത്തിലേക്ക് മുങ്ങി പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts