യുക്രൈനിൽ കുടുങ്ങിയ കർണാടകയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 180 ആയി

ബെംഗളൂരു : വിവിധ സർവകലാശാലകളിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിന് യുക്രൈനിൽ എത്തിയ സംസ്ഥാനത്ത് നിന്നുള്ള 180 ഓളം യുക്രൈൻ – റഷ്യ യുദ്ധത്തെ തുടർന്ന് കുടുങ്ങി കിടക്കുകയാണ്.

യുദ്ധത്തിൽ തകർന്ന കിഴക്കൻ യൂറോപ്യൻ രാജ്യത്ത് തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വീട്ടിലിരിക്കുന്ന മാതാപിതാക്കൾ ആശങ്കാകുലരാണ്. ഇവരിൽ ചിലർ സംഘർഷ മേഖലകളിൽ കഴിയുന്ന തങ്ങളുടെ മക്കളുമായി ബന്ധപ്പെടാൻ പാടുപെടുകയാണ്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

തന്റെ മകൾ സുചിത്രയും വിജയപുര ജില്ലയിലെ ഒമ്പത് സഹപാഠികളും ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ എല്ലാ വിദ്യാർത്ഥികളും ഖാർകിവിലെ ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വിജയപുരയിൽ നിന്നുള്ള ഡിസിസി ബാങ്ക് ഉദ്യോഗസ്ഥനായ മല്ലനഗൗഡ കാവടിമട്ടി പറഞ്ഞു. വ്യാഴാഴ്ച ഉച്ചവരെ മല്ലനഗൗഡ മകളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. സംഘർഷഭരിതമായ രാഷ്ട്രം അടിയന്തരാവസ്ഥയിലാണ്, ”അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts