കൊവിഡ് മൂന്നാം തരംഗം: സംസ്ഥാനത്ത് കുട്ടികളുടെ പരിശോധന വർധിച്ചു

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനത്ത് കുട്ടികളിൽ കോവിഡ് പരിശോധന ശക്തമാക്കി. ആരോഗ്യ, കുടുംബ ക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ  പ്രകാരം സെപ്റ്റംബർ 21 നും ഒക്ടോബർ 21 നും ഇടയിൽ നടത്തിയ മൊത്തം ടെസ്റ്റുകളിൽ 20.8 ശതമാനം കുട്ടികളിൽ നടത്തിയതാണ്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

കോവിഡ് 19 മഹാമാരിയുടെ  മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്ക ഉള്ളതിനാൽ, മൊത്തം ടെസ്റ്റിന്റെ 10 ശതമാനം 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിർബന്ധമായും നടത്തണമെന്ന്നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികൾ വാക്സിനേഷന് അർഹരല്ലാത്തതിനാലും ആഗസ്റ്റ് 15 മുതൽ 6 മുതൽ 12 വരെയുള്ളക്ലാസുകൾ വീണ്ടും തുറന്നതിനാലും പരിശോധന വേഗത്തിലാക്കി,” എന്ന് ആരോഗ്യ കുടുംബക്ഷേമ സേവന വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts