കൊവിഡ് മൂന്നാം തരംഗം: സംസ്ഥാനത്ത് കുട്ടികളുടെ പരിശോധന വർധിച്ചു

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനത്ത് കുട്ടികളിൽ കോവിഡ് പരിശോധന ശക്തമാക്കി. ആരോഗ്യ, കുടുംബ ക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ  പ്രകാരം സെപ്റ്റംബർ 21 നും ഒക്ടോബർ 21 നും ഇടയിൽ നടത്തിയ മൊത്തം ടെസ്റ്റുകളിൽ 20.8 ശതമാനം കുട്ടികളിൽ നടത്തിയതാണ്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കോവിഡ് 19 മഹാമാരിയുടെ  മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്ക ഉള്ളതിനാൽ, മൊത്തം ടെസ്റ്റിന്റെ 10 ശതമാനം 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിർബന്ധമായും നടത്തണമെന്ന്നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികൾ വാക്സിനേഷന് അർഹരല്ലാത്തതിനാലും ആഗസ്റ്റ് 15 മുതൽ 6 മുതൽ 12 വരെയുള്ളക്ലാസുകൾ വീണ്ടും തുറന്നതിനാലും പരിശോധന വേഗത്തിലാക്കി,” എന്ന് ആരോഗ്യ കുടുംബക്ഷേമ സേവന വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts