ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനത്ത് കുട്ടികളിൽ കോവിഡ് പരിശോധന ശക്തമാക്കി. ആരോഗ്യ, കുടുംബ ക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സെപ്റ്റംബർ 21 നും ഒക്ടോബർ 21 നും ഇടയിൽ നടത്തിയ മൊത്തം ടെസ്റ്റുകളിൽ 20.8 ശതമാനം കുട്ടികളിൽ നടത്തിയതാണ്. “കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്ക ഉള്ളതിനാൽ, മൊത്തം ടെസ്റ്റിന്റെ 10 ശതമാനം 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിർബന്ധമായും നടത്തണമെന്ന്നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികൾ വാക്സിനേഷന് അർഹരല്ലാത്തതിനാലും ആഗസ്റ്റ് 15 മുതൽ 6 മുതൽ 12 വരെയുള്ളക്ലാസുകൾ വീണ്ടും…
Read More