കമല സുരയ്യക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ.

ഇന്നത്തെ ഗൂഗിള്‍ ഡൂഡിൽ, കമല ദാസ് (കലാ ദാസ്) ന് ആദരമാര്‍പ്പിച്ചു കൊണ്ടുള്ളതാണ്. 1960-കളിൽ കൽക്കത്തയിൽ കലാപത്തിന്റെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലുണ്ടായ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ  നിരവധി ശബ്ദങ്ങളിൽ ഒന്നായിരുന്നു പിന്നീട് കമല സുരയ്യ ആയി മാറിയ കമല ദാസ്‌ എന്നാ മലയാളികളുടെ മാധവിക്കുട്ടി.

1934 മാർച്ച് 31 ന് തൃശൂർ ജില്ലയിലെ പുന്നയ്യുക്കുളത്തിൽ ജനിച്ചു. മാതൃഭൂമി വി.എം. നായരുടെ മുൻ മാനേജിങ് എഡിറ്ററുമായിരുന്ന നാലപ്പാട്ട്  ബാലാമണി അമ്മയാണ് കമല സുരേയ്യ യുടെ മാതാവ്‌ . കൽകട്ടയിൽ ബാല്യകാലം ചെലവഴിച്ചു. അവിടെ പിതാവ് വാൽഫോർഡ് ട്രാൻസ്പോർട്ട് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

തന്റെ അമ്മയെപോലെ തന്നെ മാധവിക്കുട്ടിയും വലിയ എഴുത്തുകാരിയായി  . ഒരു പ്രമുഖ  എഴുത്തുകാരന്‍ ആയിരുന്ന നാലപ്പാട്ട് നാരായണ മേനോനും അവരുടെ  ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ചെറുപ്പത്തിൽ തന്നെ അവൾ കവിതയുടെ പ്രണയത്തിൽ വീണു പോയി.

പതിനഞ്ചാം വയസ്സിൽ മാധവ ദാസ്  വിവാഹിതയായി.അവര്‍ മാധവിക്കുട്ടിയെ  എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ഇംഗ്ലീഷിലും മലയാളത്തിലും തന്റെ രചനകൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

1976 ൽ കമല ദാസ് തന്റെ ആത്മകഥയായ “മൈ സ്റ്റോറി” പുറത്തിറക്കി.

1984 ൽ സാഹിത്യ അക്കാദമി പുരസ്കരമാടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts