ഹൃദയാഘാതം വന്ന് മരിക്കുന്നതിന്റെ തൊട്ട് മുന്‍പേ യാത്രക്കാരെ എല്ലാം രക്ഷിച്ച് ബസ്‌ ഡ്രൈവര്‍ യാത്രയായി.

തുമുകുരു : ബസില്‍ ഉണ്ടായിരുന്ന അറുപതു പേരെ രക്ഷിച്ചുകൊണ്ട് ഹൃദയാഘാതം വന്ന ഡ്രൈവര്‍ യാത്രയായി.കര്‍ണാടകയിലെ അമര പൂരില്‍ നിന്നും ഷിറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ നാഗരാജു(55) എന്നാ ഡ്രൈവര്‍ ആണ് ഇങ്ങനെ ഒരു വീര കൃത്യം ചെയ്തത്.

ലക്കനഹള്ളി എന്ന സ്ഥലത്ത് എത്തിയപ്പോള്‍ നാഗരാജു വിനു നെഞ്ച് വേദന അനുഭവപ്പെട്ടു,ബസിന്റെ വേഗത കുറച്ചതിന് ശേഷം റോഡിന്‍റെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു ,അതേസമയം കണ്ടക്ടര്‍ ഓടിവന്ന് അദ്ധേഹത്തെ സഹായിക്കുകയും ചെയ്തൂ.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

ഉടനെ നാഗരജുവിനെ കണ്ടക്ടര്‍ ആശുപത്രിയിലെത്തിച്ചു ,അതിനു മുന്‍പേ നാഗരാജു മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us