വെള്ളപ്പൊക്കത്തിലും കുഴികളിലുമുള്ള പരാതികളിൽ മുട്ടുമടക്കി ബിബിഎംപി മേധാവി

ബെംഗളൂരു: ബൊമ്മനഹള്ളിയിൽ നടന്ന ‘മുഖ്യ ആയുക്താര നാടേ വളയട കടേ’ (ചീഫ് കമ്മീഷണറുടെ സോണിലേക്കുള്ള നടത്തം) പരിപാടിയിൽ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് പൗരപ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികളും നിർദ്ദേശങ്ങളാലും നിറഞ്ഞു. ഡസൻ കണക്കിന് റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും ജനങ്ങളുമാണ് പരിപാടിയിൽ നിവേദനങ്ങൾ സമർപ്പിച്ചത്.

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

വീടുകളിൽ വെള്ളം കയറുക, ചെളി അടിഞ്ഞുകൂടിയതിനാൽ ഓടകൾ കവിഞ്ഞൊഴുകുക, അനധികൃത നിർമാണം തുടങ്ങി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ഗിരിനാഥ് പറഞ്ഞു. ചെളി ഉടൻ നീക്കം ചെയ്യുകയും കെട്ടിട ഉടമകൾക്ക് നോട്ടീസ് അയക്കുകയും ചെയ്യുമെന്നുംസെക്ടർ 6, 7 എന്നിവിടങ്ങളിലെ നടപ്പാത കൈയേറ്റം, കുഴികൾ, ഡ്രെയിനേജ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും, അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
[masterslider id="10"]

Related posts