വലതുപക്ഷ സംഘടനകൾ ക്രിസ്ത്യാനികളെ ആക്രമിക്കുകയും അവരുടെ മതഗ്രന്ഥങ്ങൾ കത്തിക്കുകയും ചെയ്തു

ബെംഗളൂരു : നിർബന്ധിത മതപരിവർത്തനം ആരോപിച്ച്, കർണാടകയിലെ വലതുപക്ഷ ഗ്രൂപ്പുകൾ ക്രിസ്ത്യൻ സമുദായത്തിലെ നാല് അംഗങ്ങളെ ആക്രമിക്കുകയും അവരുടെ മതഗ്രന്ഥങ്ങൾക്ക് തീയിടുകയും ചെയ്തതായി റിപ്പോർട്ട്. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ സംഭവം അരങ്ങേറിയത്.

മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാനുള്ള ചർച്ചകൾക്കായി ശ്രീനിവാസപുരയിലെ വാടകയ്ക്ക് താമസിക്കാനെത്തിയ ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട നാലുപേരെ വലതുപക്ഷ സംഘാംഗങ്ങൾ ആക്രമിച്ചതായിയും വലതുപക്ഷ ഗ്രൂപ്പുകളിലെ അംഗങ്ങൾ അവരെ തടഞ്ഞുനിർത്തി ആദ്യം ചോദ്യം ചെയ്യാൻ തുടങ്ങി, തുടർന്ന് അവരുടെ മതഗ്രന്ഥങ്ങൾ കത്തിക്കുന്നതിന് ചെയ്തതായി പോലീസ് പറഞ്ഞു.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts