വിജയപുരയിൽ യുവാവ് കൊല്ലപ്പെട്ടു; പെൺകുട്ടിയുടെ സഹോദരനും, അമ്മാവനും കസ്റ്റഡിയിൽ

ബെംഗളൂരു : സിന്ധഗി താലൂക്കിലെ ബാലഗനൂർ ഗ്രാമത്തിൽ വ്യത്യസ്ത മതത്തിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന രവി ശങ്ക്രേപ്പ നിംബരാഗി (32) കാരനെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പരാതി. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ യുവതി പോലീസ് ഹെൽപ്പ് ലൈനിൽ വിളിച്ച് യുവാവിന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞതായി വിജയപുര എസ്പി എച്ച്‌.ഡി ആനന്ദ് കുമാർ പറഞ്ഞു.

  പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും; അന്തിമ തീരുമാനം ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പെൺകുട്ടിയുടെ സഹോദരനെയും അമ്മയുടെ അമ്മാവനെയും കസ്റ്റഡിയിലെടുത്തു. ജീവന് ഭീഷണിയുള്ളതിനാൽ പെൺകുട്ടിയെ വനിതാ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

മരിച്ച രവി ശങ്ക്രേപ്പ നിംബരാഗിയെ വെള്ളിയാഴ്ച കാണാതായതായി കുടുംബം അറിയിച്ചു. തന്റെ ജ്യേഷ്ഠൻ വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ പലചരക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് പോയെന്ന് ശശിധർ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us