രാജ്യത്ത് ആദ്യമായി,കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ വിഭാഗത്തിലെ ആശ്രിതർക്ക് സഹായ ധനം പ്രഖ്യാപിച്ച് കർണാടക.

ബെംഗളൂരു: കുടുംബത്തിലെ പ്രധാന വരുമാന മാർഗ്ഗങ്ങളായിരുന്നവർ കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ. കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ.

250 – 300 കോടി രൂപ ഇതിനായി നീക്കി വക്കുന്നതായി അദ്ദേഹം അറിയിച്ചു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ഒരു കുടുംബത്തിൽ ഒന്നിലധികം മരണങ്ങൾ ഉണ്ടായാൽ പോലും ഒരാൾക്ക് മാത്രമേ സഹായ ധനം ലഭിക്കൂ.

ഇങ്ങനെ ഒരു ധനസഹായം പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക എന്ന് മുഖ്യമന്ത്രി പറഞ്ഞു.

25000- 30000 ഓളം പേരുടെ ആശ്രിതർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts