പുകയും പൊടിപടലങ്ങളും കാരണം രാത്രി പ്രധാന റോഡുകളിൽ വാഹനഗതാഗതവും മെല്ലെയായി. വായുമലിനീകരണ തോത് അളക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നഗരത്തിലെ 15 കേന്ദ്രങ്ങളിൽ മോണിറ്ററിങ് സംവിധാനമൊരുക്കിയിരുന്നു. പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റു രണ്ടു ദിവസത്തിനുള്ളിൽ 32 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. മിക്കവരുടെയും കണ്ണിനാണ് പരുക്ക്.
Related posts
-
പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക ആരോപണ കേസിൽ പ്രതികരിച്ച് ദേവഗൗഡ
ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസില്‍ ആദ്യമായി പ്രതികരിച്ച് എച്ച്ഡി ദേവഗൗഡ.... -
അറിയിപ്പ്; വേനലവധിയോടനുബന്ധിച്ച് ആരംഭിച്ച പ്രത്യേക തീവണ്ടി ജൂലായ് മൂന്നുവരെ നീട്ടി; വിശദാംശങ്ങൾ
ബെംഗളൂരു : വേനലവധിയോടനുബന്ധിച്ച് കൊച്ചുവേളിയിലേക്ക് പ്രഖ്യാപിച്ച പ്രതിവാര പ്രത്യേക തീവണ്ടി ജൂലായ്... -
ലൈംഗിക പീഡനക്കേസ് : രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ തിങ്കളാഴ്ച വരെ നീട്ടി
ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ ജെ.ഡി.എസ്. നിയമസഭാംഗം എച്ച്.ഡി. രേവണ്ണയുടെ മുൻകൂർജാമ്യഹർജി...