പുകയും പൊടിപടലങ്ങളും കാരണം രാത്രി പ്രധാന റോഡുകളിൽ വാഹനഗതാഗതവും മെല്ലെയായി. വായുമലിനീകരണ തോത് അളക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നഗരത്തിലെ 15 കേന്ദ്രങ്ങളിൽ മോണിറ്ററിങ് സംവിധാനമൊരുക്കിയിരുന്നു. പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റു രണ്ടു ദിവസത്തിനുള്ളിൽ 32 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. മിക്കവരുടെയും കണ്ണിനാണ് പരുക്ക്.
Related posts
-
ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ്; 6 കോടിയോളം തട്ടിയ പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: ഓൺലൈൻ ജോലിയുടെ പേരിൽ ബെംഗളൂരു ഉൾപ്പെടെ രാജ്യത്തുടനീളം 6 കോടിയോളം... -
മുടിവെട്ടിയതിന് പിന്നല്ലാതെ തല മസ്സാജ് ചെയ്തു; 30 കാരൻ സ്ട്രോക്ക് വന്ന് ആശുപത്രിയിൽ
ബെംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോള് ബാർബർ നല്കിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക്... -
ഇൻജെക്ഷൻ ഓവർഡോസ് നൽകി; ഏഴു വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ചിക്കമംഗളൂരുവിലെ അജ്ജംപുരക്ക്...