കുടിയേറ്റത്തൊഴിലാളികളെ പാർപ്പിച്ച ക്യാമ്പിന്റെ മേൽക്കൂര കാറ്റിൽ തകർന്നു വീണു.

മേൽക്കൂര തകർന്നുവീണതോടെ പ്രദേശത്തുണ്ടായിരുന്ന പോലീസുകാരെത്തി മുഴുവൻ പേരെയും പുറത്തെത്തിച്ചു. പിന്നീട് ത്രിപുരവാസിനി പവിലിയനിലേക്ക്മാറ്റി. എന്നാൽ പവിലിയൻ തുറക്കാൻ താമസിച്ചതോടെ ഏറെനേരം പെരുമഴയത്ത് ഇവർക്ക് കാത്തുനിൽക്കേണ്ടിവന്നു. കടുത്ത ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും നാട്ടിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ദിവസങ്ങളായി മതിയായ സൗകര്യങ്ങളില്ലാത്ത ടെന്നീസ് പവിലിയനിയാണ് ഇവർ താമസിച്ചിരുന്നത്.

  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു

സർക്കാർ ഇടപെട്ട് നാട്ടിലെത്തിച്ചില്ലെങ്കിൽ നടന്നുപോകാനാണ് തീരുമാനമെന്നും ഇവർ അറിയിച്ചു. മതിയായ ഭക്ഷണമോ കുടിവെള്ളമോ കിട്ടുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.

  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹർഷ ഗുപ്തയ്ക്ക് സ്ഥലംമാറ്റം; പ്രതിഷേധം ശക്തം
[masterslider id="10"]

Related posts

Click Here to Follow Us