യുപിയിൽ 7 വയസുകാരനെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവം: ഒടുവിൽ കൈകൂപ്പി മാപ്പ് അപേക്ഷിച്ച് ടീച്ചർ 

ഉത്തർപ്രദേശിലെ മുസാഫർഗനിയായിൽ 7 വയസുകാരനായ വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവത്തിൽ അധ്യാപികയായ തൃപ്ത ത്യാഗി മാപ്പ് അപേക്ഷിച്ചു.

തെറ്റ് പറ്റിപോയെന്ന് കൈകൂപ്പലുകളോട് അംഗീകരിക്കുന്നുവെന്നും പുതിയ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്ന് പറഞ്ഞ പിറ്റേ ദിവസമാണ് ഈ മാപ്പാക്കേഷ.

  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

തന്റെ പ്രവർത്തിയിൽ ഹിന്ദു മുസ്ലിം വിവേജനം ഉണ്ടായിരുന്നില്ല. ഫീസ് അടക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ സൗജന്യമയാണ് പഠിപ്പിക്കുന്നത്. മുസ്ലിം കുട്ടികളെ ഉപദ്രവിക്കുക എന്ന് ഉദ്ദേശവും തനിക്ക് ഉണ്ടായിരുന്നില്ലെന്നും തൃപ്ത പറഞ്ഞു.

ഈ ബഹളങ്ങൾക്ക് ഇടയിൽ കുട്ടിയെ മാതാപിതാക്കൾ മറ്റൊരു സ്കൂളിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്‌യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്' ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us