യുപിയിൽ 7 വയസുകാരനെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവം: ഒടുവിൽ കൈകൂപ്പി മാപ്പ് അപേക്ഷിച്ച് ടീച്ചർ 

ഉത്തർപ്രദേശിലെ മുസാഫർഗനിയായിൽ 7 വയസുകാരനായ വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവത്തിൽ അധ്യാപികയായ തൃപ്ത ത്യാഗി മാപ്പ് അപേക്ഷിച്ചു.

തെറ്റ് പറ്റിപോയെന്ന് കൈകൂപ്പലുകളോട് അംഗീകരിക്കുന്നുവെന്നും പുതിയ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്ന് പറഞ്ഞ പിറ്റേ ദിവസമാണ് ഈ മാപ്പാക്കേഷ.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

തന്റെ പ്രവർത്തിയിൽ ഹിന്ദു മുസ്ലിം വിവേജനം ഉണ്ടായിരുന്നില്ല. ഫീസ് അടക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ സൗജന്യമയാണ് പഠിപ്പിക്കുന്നത്. മുസ്ലിം കുട്ടികളെ ഉപദ്രവിക്കുക എന്ന് ഉദ്ദേശവും തനിക്ക് ഉണ്ടായിരുന്നില്ലെന്നും തൃപ്ത പറഞ്ഞു.

ഈ ബഹളങ്ങൾക്ക് ഇടയിൽ കുട്ടിയെ മാതാപിതാക്കൾ മറ്റൊരു സ്കൂളിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts