മോശം റോഡുകളും, കുഴികളും ബെംഗളൂരുവിന് ചീത്തപ്പേരുണ്ടാക്കുന്നു; ഹൈക്കോടതി

road pothole

ബെംഗളൂരു: കുഴികളും മോശം റോഡുകളും നഗരത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് ഹൈക്കോടതി വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലകെയോട് (ബിബിഎംപി) പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി അസ്ഫാൽ ചെയ്ത റോഡുകൾ രണ്ട് ദിവസത്തിനുള്ളിൽ എങ്ങനെ തകർന്നുവെന്നതിനെക്കുറിച്ചുള്ള വാർതത്തയുടെ റിപ്പോർട്ടുകളും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. റോഡുകൾ നന്നാക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇത് (റോഡുകളുടെ മോശം അവസ്ഥ) ബെംഗളൂരുവിന് വളരെ മോശമായ പേരാണ് നൽകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് കോടതിയിൽ ഹാജരായ ബിബിഎംപിയിലെ മുതിർന്ന ഉദ്യോഗസ്ഥരോട്…

Read More

ഇന്ന് രക്ഷിതാക്കളോട് ചെയ്യുന്നത് നാളെ തിരിച്ചു കിട്ടും ; കർണാടക ഹൈക്കോടതി 

ബെംഗളൂരു: രക്ഷിതാക്കളുടെ കരുതലിനേക്കാളും സ്നേഹത്തേക്കാളും അന്ധവും ശക്തവുമാണ് പ്രണയമെന്ന് കർണാടക ഹൈക്കോടതി. കോളേജ് ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചയാൾക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. രക്ഷിതാക്കളോട് ഇന്ന് ചെയ്തത് മക്കളുടെ രൂപത്തിൽ നാളെ തിരിച്ചു വരുമെന്നും കോടതി പറഞ്ഞു. രക്ഷിതാക്കളുടെ സ്നേഹത്തെ വെല്ലുവിളിക്കും വിധമായിരിക്കരുത് പ്രണയമെന്നും ജസ്റ്റിസുമാരായ ബി.വീരപ്പയും ഹേമലേഖയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉപദേശിച്ചു.  എൻജിനീയറിങ് വിദ്യാർഥിനി ഡ്രൈവറായ യുവാവിനൊപ്പം ഒളിച്ചോടിയ കേസിൽ പിതാവ് ടി.എൽ നാഗരാജു നൽകിയ ഹെബിയസ് കോർപസ് ഹർജി തള്ളിക്കൊണ്ടാണ് കോടതി നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം…

Read More

വേർപിരിഞ്ഞ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വയ്ക്കാൻ മുൻഭർത്താവിന് അധികാരം ഇല്ല ; കർണാടക ഹൈക്കോടതി 

ബെംഗളൂരു: വിവാഹ ബന്ധം വേര്‍​പ്പെടുത്തിയ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വെക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധി. തന്റെ മുന്‍ ഭാര്യ നല്‍കിയ ക്രിമിനല്‍ കേസ് തള്ളണമെന്നാവശ്യപ്പെട്ട് മുംബൈ സ്വദേശി നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ കേസ് നടപടികള്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 1998ല്‍ വിവാഹത്തിന് സ്ത്രീധനമായി ഒമ്പത് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും ഇത് തുക ഒമ്പത് ശതമാനം പലിശ സഹിതം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി​ കോടതിയിൽ എത്തിയത്. 2009ലാണ് ഈ വിഷയത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും…

Read More

ബിഷപ്പിനെതിരായ പോക്സോ കേസ്: നടപടിക്രമങ്ങൾ റദ്ദാക്കി കോടതി

ബെംഗളൂരു: സിഎസ്ഐ കർണാടക മധ്യ മഹാ ഇടവക ബിഷപ് പി.കെ.സാമുവലിന് എതിരെയുള്ള പോക്സോ കേസ് നടപടിക്രമങ്ങൾ ഹൈക്കോടതി റദ്ദാക്കി. നഗരത്തിലെ ഒരു സ്കൂളിൽ വിദ്യാർഥിനികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയിൽ ബിഷപിനും മറ്റു 4 പേർക്കുമെതിരെ 2015ൽ കബൺ പാർക്ക് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ നടപടിക്രമങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്. ബിഷപിനെതിരെ വേണ്ടത്ര തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി. പരാതിക്കാരിയുടെ മൊഴിയിൽ ബിഷപ്പിനു നേരിട്ടു പങ്കില്ലെന്ന പരാമർശം പരിഗണനയിലെടുത്ത് ഇദ്ദേഹത്തെ ഒഴിവാക്കിയാണ് 2016ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ തൊട്ടടുത്ത…

Read More

കോഴ്‌സുകൾക്ക് ഏകീകൃത ഫീസ് വേണ്ട: കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകൾക്ക് ഏകീകൃത ഫീസ് ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. അതേസമയം സംസ്ഥാനത്തെ നിരവധി ഡീംഡ് സർവകലാശാലകൾക്ക് ഇളവ് അനുവദിച്ചതായി വസന്തകുമാർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസച്ചെലവ് ഓരോ സ്ഥാപനത്തിനും വ്യത്യസ്തമാണെന്നും അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഒരു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസച്ചെലവ് സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാമെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉൾപ്പെടെയുള്ള പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും പിഎ ഇനാംദാർ കേസിൽ സുപ്രീം കോടതി വ്യക്തമായി പറഞ്ഞതായി ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാവിതലമുറയ്‌ക്കായി വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനൊപ്പം,…

Read More

കോഴ്‌സുകൾക്ക് ഏകീകൃത ഫീസ് വേണ്ട: കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകൾക്ക് ഏകീകൃത ഫീസ് ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. അതേസമയം സംസ്ഥാനത്തെ നിരവധി ഡീംഡ് സർവകലാശാലകൾക്ക് ഇളവ് അനുവദിച്ചതായി വസന്തകുമാർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസച്ചെലവ് ഓരോ സ്ഥാപനത്തിനും വ്യത്യസ്തമാണെന്നും അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഒരു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസച്ചെലവ് സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാമെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉൾപ്പെടെയുള്ള പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും പിഎ ഇനാംദാർ കേസിൽ സുപ്രീം കോടതി വ്യക്തമായി പറഞ്ഞതായി ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാവിതലമുറയ്‌ക്കായി വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനൊപ്പം,…

Read More

വിജയ് ബാബുവിന്റെ മുൻകൂർ ജ്യാമ ഹർജി ഇന്ന് പരി​ഗണിച്ചേക്കും

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി കോടതി ഇന്ന് പരി​ഗണിക്കും. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. വിജയ് ബാബു വിദേശത്തായതിനാൽ നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് നേരത്തെ കോടതി പരാമർശിച്ചിരുന്നു. നിലവിൽ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയിൽ എത്തിച്ചേരും. വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യാത്ര വിജയ് ബാബു മാറ്റുകയായിരുന്നു.

Read More

പാർപ്പിട ആവശ്യങ്ങൾക്കായി മാറ്റിയ കാർഷിക ഭൂമി വാങ്ങുന്നത് നിയമവിരുദ്ധമല്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു: കാർഷിക മേഖലയിൽ നിന്ന് വാസയോഗ്യമാക്കി മാറ്റിയശേഷം ഭൂമി വാങ്ങുന്നത് കർണാടക പട്ടികജാതി-പട്ടികവർഗ (ചില ഭൂമി കൈമാറ്റം തടയൽ) നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലെന്ന് കർണാടക ഹൈക്കോടതി. രാമങ്കരയിലെ ശേഷഗിരിഹള്ളി വില്ലേജിൽ ടിബറ്റൻ ചിൽഡ്രൻസ് വില്ലേജ് ഗ്രാന്റ് ഭൂമിയായിരുന്ന മൂന്ന് ഏക്കർ ഭൂമി വാങ്ങിയിരുന്നു. തുടർന്ന് ആ ഭൂമി വാസയോഗ്യമായ ഉപയോഗത്തിനായി മാറ്റുകയും ചെയ്തു. എന്നാൽ എസ്‌സി/എസ്‌ടിക്ക് അനുവദിച്ച കൃഷിഭൂമി ആക്‌ട് പ്രകാരം ഭൂമി കൈമാറാൻ കഴിയില്ല. 1978-ലാണ് ഗിരിയപ്പ ഭൂമി അനുവദിച്ചത്. ശേഷം 1996-ൽ ടി പ്രസന്ന ഗൗഡയ്‌ക്ക് അദ്ദേഹം ഭൂമി കൈമാറി. രണ്ടാമത്തേത്…

Read More

ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ സമയപരിധി നിശ്ചയിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: ക്രിമിനൽ കുറ്റകൃത്യങ്ങളെ നിസ്സാരവും ഗുരുതരവും ഹീനവുമായ കുറ്റങ്ങളായി തരംതിരിച്ച് വേഗത്തിലുള്ള അന്വേഷണത്തിന് കർണാടക ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു, നിസാര കുറ്റങ്ങൾക്ക് 60 ദിവസവും ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾക്ക് 90 ദിവസവും ആണ് നിശ്ചയിച്ചിട്ടുള്ളത്. പ്രത്യേക ജഡ്ജി / മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടാൽ ഇത് വീണ്ടും നീട്ടാം. അന്വേഷണ ഉദ്യോഗസ്ഥർ ന്യായമായ കാരണങ്ങളോടെ നടത്തിയതാണ്. ബെലഗാവിയിലെ എം.എൽ.എ അഭയ് കുമാർ ബി പാട്ടീലിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ അന്വേഷണത്തിലെ ക്രമാതീതമായ കാലതാമസവും പരാതി പിൻവലിക്കാൻ എം.എൽ.എയും കൂട്ടാളികളും പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതും പ്രതിയാക്കാനുള്ള ശ്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ്…

Read More

മിന്റോ കേസ്: മയക്കുമരുന്ന് സ്ഥാപനങ്ങൾക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള മിന്റോ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് കണ്ണിന് അണുബാധയുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം മെഡിസിൻ കമ്പനികളുടെ മൂന്ന് പങ്കാളികൾ/ഉടമകൾ എന്നിവർക്കെതിരെ ആരംഭിച്ച നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. ടോട്ടൽ ഹെൽത്ത് കെയറിന്റെ പാർട്‌ണർ സുശീൽ ഗോയൽ, ഒഫ്‌ടെക്‌നിക്‌സ് അൺലിമിറ്റഡിന്റെ ഉടമ മോനിഷ ഡാങ്കെ, യൂണികോൺ മെഡിടെക് പ്രൊപ്രൈറ്റർ ത്യാഗരാജൻ എന്നിവരെ പ്രതിനിധീകരിച്ച് സമർപ്പിച്ച ഹർജി അനുവദിച്ച്‌ ജസ്‌റ്റിസ് എം നാഗപ്രസന്ന അവർക്കെതിരെ സിറ്റിയിലെ സെഷൻസ് കോടതിയിൽ നിലനിൽക്കുന്ന നടപടികൾ റദ്ദാക്കി. പരാതി ഹർജിക്കാരെ സംബന്ധിച്ചുള്ളതാണെന്നും…

Read More