5,500 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഷവോമി ഹൈക്കോടതിയിൽ

ബെംഗളൂരു: ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി വ്യാഴാഴ്ച ഒക്ടോബർ 14ലേക്ക് മാറ്റി. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് ചൈനീസ് കമ്പനിയുടെ 5,500 കോടിയിലധികം വരുന്ന ബാങ്ക് ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് സ്ഥിരീകരിച്ച ഉത്തരവിനെതിരെയാണ് ഷവോമി ഹർജി നൽകിയത്. 2022 ഏപ്രിൽ 29-ലെ പിടിച്ചെടുക്കൽ ഉത്തരവ് സ്ഥിരീകരിക്കുന്ന നിയമത്തിലെ സെക്ഷൻ 37 എ പ്രകാരം നിയമിച്ച കോമ്പീറ്റന്റ് അതോറിറ്റി പാസാക്കിയ സെപ്റ്റംബർ 30-ലെ ഉത്തരവിനെയാണ് കമ്പനി വെല്ലുവിളിച്ചത്. ഫെമയുടെ സെക്ഷൻ 37…

Read More