ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം : 2010ൽ 44 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ മുൻകൂർ ജാമ്യം തേടി മലയാള ചലച്ചിത്ര സംവിധായകൻ ബാലചന്ദ്രകുമാർ ഫെബ്രുവരി 18 വെള്ളിയാഴ്ച കേരള ഹൈക്കോടതിയെ സമീപിച്ചു.

ഐപിസി സെക്ഷൻ 376 (ഐ) (ബലാത്സംഗത്തിനുള്ള ശിക്ഷ), ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 66 ഇ (സ്വകാര്യത ലംഘനത്തിനുള്ള ശിക്ഷ) എന്നിവ പ്രകാരമാണ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

ലൈവ് ലോ അനുസരിച്ച്, പരാതിക്കാരി തന്റെ ജോലിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിനെ (ഹരജിക്കാരനെ) ബന്ധപ്പെടുകയും ചർച്ചകൾക്കായി അദ്ദേഹത്തിന്റെ വസതിയിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സ്ഥലത്തെത്തിയപ്പോൾ ഹർജിക്കാരൻ സ്ത്രീയെ തള്ളിയിടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഒളിക്യാമറയിൽ പകർത്തിയ സംഭവത്തിന്റെ വീഡിയോ ഇയാൾ തന്നെ കാണിച്ചതായും യുവതി ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
[masterslider id="10"]

Related posts