ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ കേസെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ലോറിയില്‍ നിന്ന് എടുത്ത ക്യാരറ്റ് ശാന്തമായി കഴിച്ചുകൊണ്ട് റോഡില്‍ നില്‍ക്കുകയായിരുന്നു കാട്ടാന. വാഹനങ്ങളുടെ നീണ്ട നിര കാത്തിരിക്കുമ്പോള്‍, ഒരാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ആനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ പേടിച്ചരണ്ടകാട്ടാന സഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ആനയുടെ കാല്‍ കീഴില്‍ നിന്ന് അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. വനം…
Read MoreDay: 11 August 2025
കേരളത്തിൽ ഓണ്‍ലൈന്‍ മദ്യ വില്‍പന: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ സ്ഥാപനങ്ങള്‍ സമീപിച്ചു; ആപ്പ് 10 ദിവസത്തിനുള്ളിൽ നടപടികളുമായി ബെവ്‌കോ മുന്നോട്ട്
തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈന്‍ മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് നടപടികളുമായി ബെവ്‌കോ മുന്നോട്ട്. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രിയുള്‍പ്പെടെ വ്യക്തമാക്കുന്നതിനിടെയാണ് നടപടികള്‍ പുരോഗമിക്കുന്നു എന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി തന്നെ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തും എന്നും ബെവ്‌കോ എംഡി മാധ്യമങ്ങളോട് പ്രതികരിച്ചു. ഓണ്‍ലൈന്‍ വില്‍പനയ്ക്കായി പ്രത്യേക ആപ്പ് ബെവ്കോ തയ്യാറാക്കുന്നുണ്ട്. ആപ്ലിക്കേഷന്‍ പത്ത് ദിവസത്തിനകം തയ്യാറാകും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഓണ്‍ലൈന്‍ ഡെലിവറിയുമായി മുന്നോട്ട് പോകും. അല്ലാത്തപക്ഷം ആപ്പിലൂടെ മുന്‍കൂട്ടി…
Read Moreപൊതുശ്മശാനം ഇല്ല; മൃതദേഹം തോളിലേറ്റി ഗ്രാമവാസികൾ; കരകവിഞ്ഞൊഴുകുന്ന നദിയിൽ സംസ്കാരം
ബെംഗളൂരു: കരകവിഞ്ഞൊഴുകുന്ന തുംഗഭദ്ര നദി മുറിച്ചുകടന്ന് ഒരു മൃതദേഹം തോളിലേറ്റി ഗ്രാമവാസികൾ. സിന്ദനൂർ താലൂക്കിലെ മുക്കുണ്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. മാരേമ്മ (84) എന്ന വൃദ്ധയുടെ മൃതദേഹവും ചുമന്നാണ് ഗ്രാമവാസികൾ നദി മുറിച്ച കടന്നത്. ഈ ഗ്രാമത്തിലെ ഒരാളുടെ ശവസംസ്കാരത്തിനായി ആളുകൾ പാടുപെടുകയാണ് . മുക്കുണ്ട ഗ്രാമത്തിൽ പൊതുശ്മശാനം ഇല്ലാത്തതിനാൽ, ഗ്രാമവാസികൾ തുംഗഭദ്ര നദിയുടെ നടുവിലായാണ് മരിച്ചയാളെ സംസ്കരിക്കുന്നത്.
Read Moreബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 13 വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 1 ന് പോലീസ് കാലിൽ വെടിവച്ച് ഗുരുമൂർത്തി (27), ഗോപി (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അരക്കെരെയിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന് ഒരു ദിവസത്തിന് ശേഷം, ജൂലൈ 31 ന് കഗ്ഗലിപുരയിലെ വിജനമായ പ്രദേശത്ത് നിഷ്ചിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സാമ്പത്തിക കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും, വിട്ടയച്ചാൽ ഗുരുമൂർത്തി തങ്ങളെ തിരിച്ചറിയുമെന്ന്…
Read Moreഗർഭിണിയായ യുവതി ഇടിമിന്നലേറ്റ് മരിച്ചു
ബെംഗളൂരു : റായ്ച്ചൂർ താലൂക്കിലെ യാരഗേര ഗ്രാമത്തിൽ ഇടിമിന്നലേറ്റ് ഗർഭിണി മരിച്ചു. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഭവാനി (26)യ്ക്ക് ഇടിമിന്നലേറ്റ്ത്. യാരഗേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Read Moreബലാത്സംഗ കേസ്; റാപ്പർ വേടനായി ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്
ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക് ഔട്ട് സർക്കുലർ. വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സർക്കുലർ. വേടനായി ലുക്ക് ഔട്ട് സർക്കുലർ. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ ഹൈക്കോടതിയിൽ സമീപിച്ചിരുന്നു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 18നാണ് കോടതി പരിഗണിക്കുക. വേടനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വേടൻ വിദേശത്തേക്ക് കടന്നാൽ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതിനാലാണ് വിമാനത്താവളങ്ങളിലേക്ക് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ് ലുക്ക്ഔട്ട് സർക്കുലർ…
Read Moreഗാസയിൽ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അനസ് അൽ ഷെരീഫ് അടക്കം അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
Read More17 വർഷത്തിനുശേഷം അച്ഛനെ കൊന്നയാളെ വെട്ടിക്കൊന്ന 19-കാരനും സുഹൃത്തുക്കളും പോലീസില്‍ കീഴടങ്ങി
അച്ഛനെ കൊന്ന കേസിലെ പ്രതിയെ 17 വര്‍ഷത്തിനുശേഷം മകനും കൂട്ടുകാരുംചേര്‍ന്ന് വെട്ടിക്കൊന്നു. ചെന്നൈയ്ക്കടുത്ത് ടി.പി. ചത്രത്തിലാണ് സംഭവം. അറിയപ്പെടുന്ന കുറ്റവാളിയായിരുന്ന രാജ്കുമാര്‍ (47) കൊല്ലപ്പെട്ട കേസില്‍ കോളേജ് വിദ്യാര്‍ഥിയായ യുവനേഷും (19) രണ്ടുസുഹൃത്തുക്കളും കീഴടങ്ങുകയായിരുന്നു. യുവനേഷിന്റെ അച്ഛന്‍ സെന്തില്‍കുമാര്‍ അമിഞ്ചിക്കരയില്‍വെച്ച് 2008-ലാണ് കൊല്ലപ്പെട്ടത്. യുവനേഷിന് അപ്പോള്‍ രണ്ടു വയസ്സാണ് പ്രായം. രാജ്കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരായിരുന്നു കേസിലെ പ്രതികള്‍. അതില്‍ മൂന്നുപേര്‍ മരിച്ചു. സെന്തില്‍കുമാറും രാജ്കുമാറുമെല്ലാം അമിഞ്ചിക്കരയിലെ കുറ്റവാളിസംഘത്തില്‍ പെട്ടവരായിരുന്നെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് അഞ്ചംഗസംഘം സെന്തില്‍കുമാറിനെ കൊന്നത്. കേസില്‍…
Read Moreഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധ: സ്കൂൾവിദ്യാർഥികൾ ആശുപത്രിയിൽ
ബെംഗളൂരു : ഭക്ഷ്യവിഷബാധയെത്തുടർന്ന് ചിക്കമഗളൂരുവിലെ റെസിഡൻഷ്യൽ സ്കൂളിലെ നാല് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണനഗറിലെ അൽദൂർ അംബേദ്കർ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളാണ് കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഛർദിച്ചത്. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Read Moreലൈംഗികമായി പീഡിപ്പിച്ച മകനെ കൊലപ്പെടുത്തിയ 56 വയസുകാരിയായ അമ്മ കസ്റ്റഡിയില്‍
മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ 56 വയസുകാരിയായ അമ്മ അറസ്റ്റില്‍. സംഭവത്തെ പറ്റിയുള്ള പൊലീസിന്റെ വിശദീകരണം ഇപ്രകാരമാണ്. ഓഗസ്റ്റ് 7 ന് രാത്രി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉറങ്ങികിടന്ന മകനെ ഇവര്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മണ്ഡാവലിയിലെ ശ്യാമില ഗ്രാമത്തിലായിരുന്നു സംഭവം. അന്വേഷണത്തിനായി സ്ഥലത്തെത്തിയ പൊലീസിന് സംശയം തോന്നിയത് കൊണ്ട് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അവിവാഹിതനായ മകൻ മദ്യപിച്ചെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നും, അന്ന് അത് പുറത്തറിഞ്ഞാലുള്ള അപമാനം കാരണം ആരോടും വെളിപ്പെടുത്തിയില്ല. വീണ്ടും മകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അരിവാള്‍ ഉപയോഗിച്ച്…
Read More