ബെംഗളൂരു: വെള്ളിയാഴ്ച കർണാടകയിലെ മുദൽഗിയിലുള്ള അഴുക്കുചാലിൽ ഏഴ് ഭ്രൂണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒരു ദിവസത്തിന് ശേഷം, ബന്ധപ്പെട്ട അധികൃതർ ശനിയാഴ്ച ആശുപത്രിയും സ്കാനിംഗ് സെന്ററും സീൽ ചെയ്തു. ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.മഹേഷ് കോനിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ലോക്കൽ പോലീസും ചേർന്ന് മുദലഗിയിലും ഗോകാക്കിലുമുള്ള സ്കാനിംഗ് സെന്ററിലും ആറോളം പ്രസവ ആശുപത്രികളിലും റെയ്ഡ് നടത്തിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം ഭ്രൂണങ്ങൾ അലസിപ്പിച്ചതായി സംശയിക്കുന്ന വെങ്കിടേഷ് മെറ്റേണിറ്റി ആശുപത്രിയും സ്കാനിംഗ് സെന്ററും സീൽ ചെയ്തു. ലിംഗനിർണയ പരിശോധന നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാണെന്ന…
Read More