കോളേജ് വിദ്യാർത്ഥിനിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച പ്രതിക്ക് 18 വർഷം തടവ് വിധിച്ച് കോടതി

ബെംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കത്തികൊണ്ട് കുത്തുകയും  ചെയ്ത പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി. പ്രതിയായ നൃത്ത പരിശീലകനെ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രീതി കെപി യാണ് 18 വർഷവും ഒരു മാസവും കഠിന തടവിന് ശിക്ഷിച്ചു. ശക്തിനഗർ സ്വദേശിയാണ് ശിക്ഷിക്കപ്പെട്ട നൃത്ത പരിശീലകൻ. കാർക്കളയിലെ ഒരു കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിദ്യാർഥിനി കാർക്കള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതനുസരിച്ച് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ്…

Read More

യുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ 

ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്തി അസ്വാഭാവിക മരണമാണെന്ന് പറഞ്ഞ് പോലീസിന് മുന്നിൽ നാടകം കളിച്ച ഭാര്യയെയും കാമുകനെയും എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിട്ടരമണ നായിക്കിനെ (35) കൊലപ്പെടുത്തിയ ഭാര്യ നന്ദിനിയും കാമുകൻ നിതീഷ് കുമാറുമാണ് അറസ്റ്റിലായ പ്രതികൾ. എച്ച്എസ്ആർ ലേഔട്ട് സെക്ടർ രണ്ടിലെ ഒരു വീട്ടിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന വെങ്കിട്ടരാമനെ ചൊവ്വാഴ്ച രാത്രിയാണ് തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. വീടിന്റെ കുളിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെങ്കിട്ടരമണ സെക്യൂരിറ്റിയായി ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം അവിടെ താമസിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ബുധനാഴ്ച…

Read More

നാലു വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസിൽ ടാക്‌സി ഡ്രൈവറുടെ മൊഴി ഇങ്ങനെ 

ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ സുചന സേത്ത് ഗോവയില്‍ നിന്ന് കര്‍ണാടക വരെയുള്ള യാത്രയില്‍ ഒരുവാക്കുപോലും പറഞ്ഞിരുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍. ഡ്രൈവര്‍ റെയ്‌ജോണിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ പോലീസിന സഹായിച്ചത്. പത്ത് മണിക്കൂറലധികം നേരം യാത്ര ചെയ്തിട്ടും സുചന ഒരക്ഷരം പോലും തന്നോട് സംസാരിച്ചില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഗോവയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മകന കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗില്‍ നിറച്ച് ബംഗളരൂവിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് സുചന സേത്ത് പിടിയിലായത്. അറസ്റ്റ്…

Read More

അടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി; കോഴിക്കോട് ഉണ്ടായത് ‘ദൃശ്യം’ മോഡൽ സംഭവം 

കോഴിക്കോട്: അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. പോലീസെത്തി പരിശോധന നടത്തി. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തതയില്ല.

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നംഗസംഘം അറസ്റ്റിൽ 

ബെംഗളൂരു: യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത മൂന്നംഗസംഘം പിടിയിൽ. ബെംഗളൂരു സ്വദേശികളായ സഞ്ജയ് (27), ആനന്ദ് (29), ഹനുമന്ത് (31) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ഉള്ളാൾ സ്വദേശിയായ ഗുരുസിദ്ധപ്പയെയാണ് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാമനഗര ജില്ലയിലെ മഞ്ചിനബലെ വനമേഖലയിൽനിന്ന് കണ്ടെത്തിയിരുന്നു. ഗുരുസിദ്ധപ്പയെ തട്ടിക്കൊണ്ടുപോയശേഷം ഇയാളുടെ ഭാര്യയിൽ നിന്ന് കൈക്കലാക്കിയ നാലുലക്ഷം രൂപകൊണ്ട് ഇവർ ഗോവയിൽ പുതുവത്സരം ആഘോഷിച്ചതായി ബെംഗളൂരു വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. പണം ലഭിച്ചെങ്കിലും ഗുരുസിദ്ധപ്പയെ വിട്ടയച്ചാൽ പോലീസിലറിയിക്കുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത്.…

Read More

യുവതി കുളിക്കുന്ന വീഡിയോ പകർത്തി; യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു 

ബെംഗളൂരു: യുവതി കുളിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഹുബ്ബാലി ജില്ലയിലാണ് സംഭവം. യുവതി വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിക്കുന്നത് യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. യുവാവിനെ ആള്‍ക്കുട്ടം തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആളുകള്‍ കൂട്ടം ചേര്‍ന്ന് യുവാവിനെ വളയുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. ലാദ് സാഹബ് എന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു യുവാവ്. യുവതി കുളിക്കുന്നത്…

Read More

പ്രേതബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ ഭർത്താവ് പൂട്ടിയിട്ടത് ദിവസങ്ങളോളം

ബെംഗളൂരു: പ്രേതബാധ ഒഴിപ്പിക്കാന്‍ യുവതിയെ ഭര്‍ത്താവ് മൂന്നു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഭര്‍ത്താവ് ശ്രീപതി ഹെബ്ബാര്‍ എന്നയാളാണ് ഭാര്യ ആശാലതയെ പൂട്ടിയിട്ടത്. ഇത്രയും നാള്‍ ചായയും ബിസ്‌കറ്റും മാത്രമാണ് ഭര്‍ത്താവ് ഇവര്‍ക്ക് കഴിക്കാന്‍ നല്‍കിയത്. മംഗളൂരു പുത്തൂരിലെ കെമ്മിന്‍ജെ ഗ്രാമത്തിലാണ് സംഭവം. ആശാലതയെ കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പാചകത്തൊഴിലാളിയായ ശ്രീപതി ഹെബ്ബാറും വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ആശാ ലതയും പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. ഭാര്യയെ കുറിച്ച് നാട്ടുകാര്‍ ചോദിക്കുമ്പോഴെല്ലാം വീട്ടില്‍ പോയെന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്. എന്നാല്‍…

Read More

റീൽസ് ചെയ്യുന്നത് എതിർത്തു; യുവാവിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി

പട്ന: ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് എതിർത്ത യുവാവിനെ ഭാര്യയും ഭാര്യയുടെ ബന്ധുക്കളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കി. ബിഹാറിലെ ബെഗുസറയിലാണ് സംഭവം. സമസ്തിപൂർ ജില്ലക്കാരനായ 25കാരൻ മഹേശ്വർ റായ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ 20കാരിയായ റാണി പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരുടെ ബന്ധുക്കൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. മഹേശ്വർ കൊൽക്കത്തയിൽ തൊഴിലാളിയാണ്. ആറു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്. മഹേശ്വറിന്‍റെ 20കാരിയായ ഭാര്യ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇതുവരെ 500 റീൽസ് ചെയ്തിരിക്കുന്ന യുവതിയെ 9,500 പേർ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ, ഭാര്യ റീൽസ്…

Read More

യശ്വന്ത്പുര റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം  വെട്ടി നുറുക്കിയ നിലയിൽ

ബെംഗളൂരു: യശ്വന്ത്പുര റെയിൽവേ ട്രാക്കിൽ സംശയാസ്പദമായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലേഗല ലിംഗനാപൂർ സ്വദേശി നന്ദീഷ് (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയതിനാൽ കൊലപ്പെടുത്തി തള്ളിയതാണെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി മൈസൂരുവിൽ നിന്ന് വരുമ്പോൾ കൊല്ലേഗല ബസ് സ്റ്റാൻഡിന് സമീപം വെച്ച് മൂന്ന് പേർ ചേർന്ന് നന്ദീഷിനെ മർദിച്ചതായി രക്ഷിതാക്കൾ ആരോപിച്ചിരുന്നു. അതിനുശേഷം നന്ദീഷ് വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ പരാതി അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. അടുത്ത ദിവസം തന്നെ യശ്വന്ത്പൂരിലെ റെയിൽവേ…

Read More

കമിതാക്കൾ എന്ന് സംശയിച്ച് സഹോദരങ്ങളെ ആക്രമിച്ച സംഘത്തിലെ 9 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇരുമതസ്ഥരായ കമിതാക്കൾ ആണെന്ന് സംശയിച്ച് സഹോദരനെയും സഹോദരിയെയും സംഘം ചേർന്ന് മർദ്ദിച്ച കേസിൽ 9 പേർ അറസ്റ്റിൽ. 23 വയസുള്ള യുവാവിനെയും 21 വയസുള്ള യുവതിയെയും ആക്രമിച്ച കേസിൽ 17 പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഇരുവരും തടാകക്കരയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഇവരെ ആൾക്കൂട്ടം വളഞ്ഞ് മർദ്ദിച്ചത്. യുവാവ് രക്ഷിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. ഗുരുതരമായി പാർക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഉമർ സാദിഖ്‌, സെയ്ഫ്…

Read More