രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്നു ക്ലാസില്‍ കയറിയാല്‍ മതി എന്ന അധ്യാപകന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു.

ബെംഗളൂരു: ഡോമലുര്‍ ലേഔട്ടില്‍ താമസിക്കുന്ന എട്ടാം ക്ലാസുകാരനായ കുട്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തു ആത്മഹത്യാ ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച പി.ടി.സമയത്ത് കുട്ടി സുഹൃത്തുമായി ചെറിയ അടിപിടിയില്‍ ഏര്‍പ്പെട്ടിരുന്നു.അടുത്ത ദിവസം രക്ഷിതാവുമായി വന്നാല്‍ മതി എന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.ചൊവ്വാഴ്ച കുട്ടി സ്കൂളില്‍ എത്തിയില്ല.ബുധനാഴ്ച എത്തിയപ്പോള്‍ വീണ്ടും സ്കൂള്‍ അധികൃതര്‍ ഈ ആവശ്യം മുന്നോട്ടു വച്ചു.

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

വ്യാഴാഴ്ച വീട്ടില്‍ എല്ലാവരും എഴുന്നേല്‍ക്കുന്നതിനു മുന്‍പ് മാതാവിന്റെ ഉണക്കാന്‍ ഇട്ടിരുന്ന ഒരു സാരിയെടുത്തു സമീപത്തുള്ള ഒരു വറ്റിയ കിണറില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.ഏഴുമണിയോടെ സമീപവാസികള്‍ വിവരം അറിഞ്ഞ്.

കുട്ടിയുടെ പിതാവ് മറ്റൊരു സ്കൂളിലെ ബസ് ഡ്രൈവര്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts