മിച്ചം വരുന്ന ഭക്ഷണം ഒരുപാടാളുകളുടെ വയർ നിറയ്ക്കും എന്ന തിരിച്ചറിവിൽനിന്നാണു കമ്യൂണിറ്റി ഫ്രിജ് എന്ന ആശയം ലഭിച്ചതെന്നു ഫൗണ്ടേഷൻ സ്ഥാപക ഇസ ഫാത്തിമ ജാസ്മിൻ പറഞ്ഞു. ചെന്നൈയിൽ പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണു മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ഭക്ഷണത്തിനു പുറമേ വസ്ത്രം, ചെരിപ്പുകൾ, ബുക്ക്, പച്ചക്കറി, പഴങ്ങൾ എന്നിവയെല്ലാം വിവിധ റാക്കുകളിലായി നിക്ഷേപിക്കാം. അപ്പാർട്മെന്റിലെ റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
Related posts
-
മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; നഗരത്തിലെ ബിഗ് ബാസ്ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!
ബെംഗളൂരു: ഓൺലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിഷാംശമുള്ള ഡാറ്റുറ പഴങ്ങളും വിത്തുകളും... -
ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!
ബെംഗളൂരു: ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (BCCC) പരിധിയിലെ ശാന്തിനഗർ ഡിവിഷനിൽ... -
ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും! ബെംഗളൂരുവിൽ വരുന്നു മാറ്റം
ബെംഗളൂരു: ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (BCCC) പരിധിയിലെ ശാന്തിനഗർ ഡിവിഷനിൽ...
