മിച്ചം വരുന്ന ഭക്ഷണം ഒരുപാടാളുകളുടെ വയർ നിറയ്ക്കും എന്ന തിരിച്ചറിവിൽനിന്നാണു കമ്യൂണിറ്റി ഫ്രിജ് എന്ന ആശയം ലഭിച്ചതെന്നു ഫൗണ്ടേഷൻ സ്ഥാപക ഇസ ഫാത്തിമ ജാസ്മിൻ പറഞ്ഞു. ചെന്നൈയിൽ പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണു മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ഭക്ഷണത്തിനു പുറമേ വസ്ത്രം, ചെരിപ്പുകൾ, ബുക്ക്, പച്ചക്കറി, പഴങ്ങൾ എന്നിവയെല്ലാം വിവിധ റാക്കുകളിലായി നിക്ഷേപിക്കാം. അപ്പാർട്മെന്റിലെ റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
Related posts
-
ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു ക്യാംപസിലെ ഹിന്ദിയിലെഴുതിയ ബോര്‍ഡ് അടിച്ചു... -
ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ ‘പാർലമെന്റാകും’ ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരങ്ങളിൽ നഗരത്തിലെ ഏതെങ്കിലും ഒരു ലിവിംഗ് റൂമിൽ പതിനഞ്ചോ... -
ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പശ്ചിമ ബംഗാൾ...
