മിച്ചം വരുന്ന ഭക്ഷണം ഒരുപാടാളുകളുടെ വയർ നിറയ്ക്കും എന്ന തിരിച്ചറിവിൽനിന്നാണു കമ്യൂണിറ്റി ഫ്രിജ് എന്ന ആശയം ലഭിച്ചതെന്നു ഫൗണ്ടേഷൻ സ്ഥാപക ഇസ ഫാത്തിമ ജാസ്മിൻ പറഞ്ഞു. ചെന്നൈയിൽ പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണു മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ഭക്ഷണത്തിനു പുറമേ വസ്ത്രം, ചെരിപ്പുകൾ, ബുക്ക്, പച്ചക്കറി, പഴങ്ങൾ എന്നിവയെല്ലാം വിവിധ റാക്കുകളിലായി നിക്ഷേപിക്കാം. അപ്പാർട്മെന്റിലെ റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
Related posts
-
‘80% കർഷകരും അനുകൂലം’; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
ബെംഗളൂരു : രാമനഗര ജില്ലയിലെ ബിദാദിക്ക് സമീപം നിർദേശിച്ചിട്ടുള്ള ഗ്രേറ്റർ ബംഗളൂരു... -
ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
ബെംഗളൂരു: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കെമ്പെഗൗഡ... -
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
ബെംഗളൂരു: ഉപജീവനത്തിനായി പാർട്ട് ടൈം ജോലി തേടിയെത്തിയ ഇരുപതുകാരിയായ മലയാളി വിദ്യാർഥിനിയെ...
