മിച്ചം വരുന്ന ഭക്ഷണം ഒരുപാടാളുകളുടെ വയർ നിറയ്ക്കും എന്ന തിരിച്ചറിവിൽനിന്നാണു കമ്യൂണിറ്റി ഫ്രിജ് എന്ന ആശയം ലഭിച്ചതെന്നു ഫൗണ്ടേഷൻ സ്ഥാപക ഇസ ഫാത്തിമ ജാസ്മിൻ പറഞ്ഞു. ചെന്നൈയിൽ പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണു മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ഭക്ഷണത്തിനു പുറമേ വസ്ത്രം, ചെരിപ്പുകൾ, ബുക്ക്, പച്ചക്കറി, പഴങ്ങൾ എന്നിവയെല്ലാം വിവിധ റാക്കുകളിലായി നിക്ഷേപിക്കാം. അപ്പാർട്മെന്റിലെ റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
Related posts
-
ബനശങ്കരി ബസ് സ്റ്റാൻഡിന് സമീപത്തെ ഗതാഗതം സുഗമമാക്കി: വരാൻ പോകുന്നത് വൻ മാറ്റം: കുരുക്കഴിക്കാൻ വരുന്നു അധികൃതരുടെ ‘മാസ്റ്റർ പ്ലാൻ
ബെംഗളൂരു: ബനശങ്കരി ബസ് ടെർമിനൽ ജംഗ്ഷനിലെയും പരിസരങ്ങളിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിന്... -
ദാദാസാഹിബ് ഫാൽക്കെ അവാർഡ് അനന്ത് നാഗിന്; ഡോ. രാജ്കുമാറിന് ശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ കന്നഡ താരം
ബെംഗളൂരു: ഇന്ത്യൻ സിനിമയ്ക്കും കന്നഡ ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ... -
ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...
