ഞായറാഴ്ച മുതൽ നഗരത്തിൽ ഉൾപ്പെടെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബെംഗളൂരു :നഗരം ഇപ്പോൾ കാത്തിരിക്കുന്നത് ചൂടിൽ നിന്ന് ആശ്വാസം നല്കുന്ന ഒരു മഴയ്ക്കാണ്. വരും ദിവസങ്ങളിൽ നഗരത്തിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൽ സൂചിപ്പിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമനുസരിച്ച് മാർച്ച് 23 ഞായറാഴ്ച ബെംഗളൂരു ഉള്‍പ്പെടെ കർണ്ണാടകയിലെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ചൂട് കൂടിയ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന ബെംഗളൂരുവിന് മഴ ആശ്വാസമായേക്കും എന്നാണ് പ്രതീക്ഷ. അതേസമയം കർണ്ണാടകയിലെ ചില ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും. സംസ്ഥാനത്തിന്റെ തീരദേശ, കുന്നിൻ പ്രദേശങ്ങളിലും തെക്കൻ ഉൾനാടൻ ജില്ലകളിലും ഞായാറാഴ്ച…

Read More

ബെംഗളൂരുവിലെ പബ്ബുകൾ പുലർച്ചെ 1 മണി വരെ തുറക്കാൻ അനുവദിക്കും; വാഗ്ദാനം ചെയ്ത് ഡി കെ ശിവകുമാർ

ബെംഗളൂരു, മാർച്ച് 21: ബെംഗളൂരു നഗരത്തിലെ പബ്ബുകൾ അർദ്ധരാത്രി ഒരു മണി വരെ തുറക്കാൻ അനുവദിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉറപ്പ് നൽകി . ബെംഗളൂരു നഗരത്തിന് അന്താരാഷ്ട്ര പ്രശസ്തി ഉണ്ടെന്നും അത് സജീവമായിരിക്കണമെന്നും നിയമസഭാ നടപടികളിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ, പുലർച്ചെ 1 മണി വരെ പബ്ബുകൾ തുറക്കാൻ അനുവദിക്കാൻ ശ്രമിക്കുമെന്ന് അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാത്രി വൈകുവോളം പബ്ബുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്ന വിഷയത്തിൽ ബിജെപിയുടെ എച്ച്എസ് ഗോപിനാഥ് ആണ് നിയമസഭാ നടപടികളിൽ ശ്രദ്ധ ക്ഷണിച്ചത്. എക്സൈസ് മന്ത്രി ആർ…

Read More

കർശന സുരക്ഷ; എസ്എസ്എൽസി പരീക്ഷകൾ ഇന്ന് തുടങ്ങും

ബെംഗളൂരു: എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കാനിരിക്കെ, പ്രാഥമിക വിദ്യാഭ്യാസ വകുപ്പും കർണാടക പരീക്ഷാ അതോറിറ്റിയും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി. പരീക്ഷകൾ ഏപ്രിൽ 4 വരെ നീണ്ടുനിൽക്കും, ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ തടയുന്നതിന് വെബ്‌കാസ്റ്റിംഗ് നടത്തും, കൂടാതെ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും 200 മീറ്റർ ചുറ്റളവിൽ പോലീസ് സാന്നിധ്യത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തും. പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകളും വെബ്‌കാസ്റ്റിംഗും ഉണ്ടായിരിക്കും, പരീക്ഷാ കേന്ദ്രങ്ങൾക്ക് സമീപമുള്ള എല്ലാ ഫോട്ടോകോപ്പി സെന്ററുകളും, സൈബർ കഫേകളും, കമ്പ്യൂട്ടർ സെന്ററുകളും അടച്ചിരിക്കും. ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ കർശന സുരക്ഷയും ഉണ്ടായിരിക്കും,…

Read More

നാളെ കർണ്ണാടക ബന്ദ്: നഗരവാസികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? അടച്ചിടുന്നതും തുറന്നു പ്രവർത്തിക്കുന്നതും സേവനങ്ങൾ എന്തെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു : കർണ്ണാടകയിൽ മാർച്ച് 22 ശനിയാഴ്ച കർണ്ണാടക ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ധ് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ നീണ്ടു നിൽക്കും. ബെലഗാവിയിൽ മറാത്തി സംസാരിക്കാത്തതിന്‍റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷ്‍ ബസ് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംടിസി, കെഎസ്ആർടിസി, ക്യാബ് സർവീസുകൾ, തുടങ്ങിയവയുടെ പല യൂണിയനുകളും കർണ്ണാടക ബന്ദിനെ അനുകൂലിക്കുന്നതിനാൽ സാധാരണക്കാരുടെ ജീവിതത്തെ ബന്ധ് പ്രതികൂലമായി ബാധിക്കും. ഷെയറിങ് ഓട്ടോ റിക്ഷകൾ, ഓട്ടോറിക്ഷാ…

Read More

സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുന്നു; മുഖ്യമന്ത്രിയുടെ ശമ്പളം ഒന്നരലക്ഷം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കി

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കികൊണ്ടുള്ള ഭേദഗതി ബില്ലുകൾ നിയമസഭ‌യിൽ അവതരിപ്പിച്ചു. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവിൽ എംഎൽഎമാർക്ക് അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വർധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വർധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വർധനവാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽ നിന്ന് ഒന്നരലക്ഷം രൂപയാക്കി വർധിപ്പിച്ചു. മന്ത്രിമാരുടെ ശമ്പളം 60,000 രൂപയിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി. സ്പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം…

Read More

വിഷം കഴിച്ച യുവാവിനെ നാട്ടുകാർ രക്ഷിക്കാൻ ചെന്നപ്പോൾ കിണറിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

വിഷം കഴിച്ച ശേഷം യുവാവ് കിണറിൽ ചാടി മരിച്ചു. ചീമേനി ചെമ്പ്രകാനത്തെ ബാബു-മാധവി ദമ്പതികളുടെ മകൻ അനീഷ് (36) ആണ് മരിച്ചത്.രാത്രി 12 മണിക്ക് വീട്ടിൽ ബഹളം വയ്ച്ചപ്പോൾ പോലീസ് വന്ന് അനീഷിനു താക്കീത് നല്കിയിരുന്നു പോലീസ് പോയപ്പോൾ എലിവിഷം എടുത്ത് കഴിച്ചു. തുടർന്ന് രക്ഷിക്കാൻ അയൽ വാസികൾ എത്തിയപ്പോൾ ഓടി അനീഷ് കിണറിൽ ചാടി മരിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷിനെ നേരത്തെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ…

Read More

മീൻ മോഷ്ടിച്ചെന്ന് ആരോപണം: സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചു: മൂന്ന് പേർ അറസ്റ്റിൽ

ബംഗളുരു : ഉഡുപ്പി താലൂക്കിലെ കൃഷ്ണനഗരിയിലെ മാൽപെ മത്സ്യബന്ധന തുറമുഖത്ത്, മീൻ മോഷ്ടിച്ചതിന് ഒരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ച മനുഷ്യത്വരഹിതമായ സംഭവം നടന്നു . കുറ്റകൃത്യം നടത്തിയ മൂന്ന് പേരെയാണ് പോലീസ്  അറസ്റ്റ് ചെയ്തു .മീൻ മോഷ്ടിച്ചു എന്നാരോപിച്ച് ലക്ഷ്മി ബായിയെയാണ് മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചത്. സംഭവസ്ഥലത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി, ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മാൽപെ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പോലീസ് സുന്ദറിനെയും ശിൽപയെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ഓടയിൽ നവജാതശിശുവിന്റെ മൃതദേഹം

ബെംഗളൂരു: ഹാസനിലെ കുവേംപുനഗർ എക്സ്റ്റൻഷനിലെ ഓടയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശിശുവിനെ പൊക്കിൾക്കൊടി മുറിച്ചുമാറ്റാത്തനിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ കൈപ്പത്തികൾ, കാലുകൾ, മുഖം എന്നിവയുടെ നിറം ഇരുണ്ടിരുന്നു. മുഖത്തും നെഞ്ചിലും പോറലുകളുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മോർച്ചറിയിലേക്കുമാറ്റി.

Read More

മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീയെ കെട്ടിയിട്ട് മർദ്ദിച്ചു; 3 പേർ അറസ്റ്റിൽ 

ബെംഗളൂരു: മാർക്കറ്റില്‍ നിന്നും മീൻ മോഷ്ടിച്ചെന്നാരോപിച്ച്‌ സ്ത്രീക്ക് ക്രൂരമർദനം. ഉഡുപ്പിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മർദിച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. കർണാടക ഉഡുപ്പിയിലെ മാല്‍പേയില്‍ സംഭവം. വിജയനഗര സ്വദേശിയായ ലക്ഷ്മി ബായ്‍ക്ക് ആണ് ക്രൂരമർദനം ഏറ്റത്. മാല്‍പേ സ്വദേശികളായ സുന്ദർ, ശില്‍പ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ പേർക്ക് എതിരെ കേസെടുക്കുമെന്നും സ്ത്രീയെ ആക്രമിച്ചവർ ആരൊക്കെയെന്ന് ദൃശ്യങ്ങള്‍ നോക്കി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. മാല്‍പേയിലെ മത്സ്യമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. മീൻ മോഷ്ടിച്ചുവെന്നാരോപിച്ച്‌ ലക്ഷ്മിയെ മാർക്കറ്റിന്…

Read More

എമ്പുരാനിലെ ട്വിസ്റ്റ്‌ പുറത്ത്???? ചർച്ചയായി ടൊവിനോയുടെ ജതിൻ രാംദാസ് 

ലൂസിഫറിലെ ഫ്‌ളാഷ്ബാക്ക് രംഗങ്ങള്‍ അടക്കം എമ്പുരാനില്‍ എത്തുന്നുണ്ട് എന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. സിനിമയിലെത്തുന്ന മിക്ക കഥാപാത്രങ്ങളും ട്രെയ്‌ലറില്‍ വന്നു പോകുന്നുണ്ടെങ്കിലും പിന്നില്‍ ചുവന്ന ഡ്രാഗണിന്റെ ചിഹ്നമുള്ള കഥാപാത്രം ആരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ കഥാപാത്രമാണ് സിനിമയിലെ മെയിന്‍ വില്ലന്‍ എന്ന ചര്‍ച്ചകള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ ട്രെയ്‌ലര്‍ എത്തിയതോടെ ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് ആണ് വില്ലന്‍ എന്ന ചര്‍ച്ചകളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ‘ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ വേറെ ആരെയാ ആശ്രയിക്കുക’ എന്ന് ട്രെയ്‌റില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. നേരത്തെ…

Read More
Click Here to Follow Us