നഗരത്തിൽ അടച്ച് പൂട്ടിയത് 8000 ൽ അധികം പിജികൾ! 30000 ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടം !

ബെംഗളൂരു : കോളേജുകൾ അടഞ്ഞുകിടക്കുന്നതിനാലും ഐ.ടി.കമ്പനികൾ വർക്ക് ഫ്രം ഹോമിലേക്ക് മാറ്റിയതിനാലും നഗരത്തിൽ എറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള ഒരു മേഖലയാണ് പേയിംഗ് ഗസ്റ്റുകൾ.

8000 ഓളം പി.ജി.കൾ അടക്കുകയും അവിടെ ജോലി ചെയ്തിരുന്ന 30000 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തതായി ബെംഗളൂരു പി.ജി. ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.

  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

4000 ഓളം പി ജി കൾ മാത്രമേ ഇപ്പോൾ നഗരത്തിൽ പ്രവർത്തിക്കുന്നുള്ളൂ. ഇവയും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വാടക, കറണ്ട് ചാർജ്, വെള്ളം ചാർജ്ജ് ഇനത്തിൽ വൻ തുക നൽകേണ്ടതുണ്ട്.

സാധാരണ നിലയിലേക്ക് കാര്യങ്ങൾ വരുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം വരുന്നത്. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകി. ഇതു വരെ നടപടി ഉണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
[masterslider id="10"]

Related posts

Click Here to Follow Us