തുടര്‍ച്ചയായ രണ്ടാം ദിവസവും അടികിട്ടി തളര്‍ന്നു കെജ്രിവാള്‍;ഹൈകോടതി പരാമര്‍ശത്തിന് പിന്നാലെ,എം.എല്‍.എ മാരുടെ 400% വേതന വര്‍ധനവിന്റെ ബില്‍ തിരിച്ചയച്ചു.

ന്യൂ ഡല്‍ഹി : മാസങ്ങള്‍ക്ക് മുന്‍പ് ആണ് അരവിന്ദ് കേജരിവാള്‍ തന്റെയും മറ്റു എം എല്‍ എ മാരുടെയും ശമ്പളം നാലിരട്ടി ആക്കുന്ന ഒരു ബില്‍ കേന്ദ്ര സര്‍കാരിന്റെ പരിഗണനക്ക് അയച്ചു കൊടുത്തത്,ആ ബില്‍ ഇപ്പോള്‍ വിശദീകരണം ചോദിച്ചുകൊണ്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം തിരിച്ചയച്ചി രിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത‍. ഇത് കേന്ദ്രവും കേജ്രിവാ ളും തമ്മിലുള്ള പുതിയ യുദ്ധമുഖം തുറക്കും എന്ന് തീര്‍ച്ച, -the Member of Legislative Assembly of NCT of Delhi (salaries, allowances, pension etc)…

Read More

12ന് നാട്ടില്‍ പോകാന്‍ ബസ്‌ കിട്ടിയില്ലേ? പേടിക്കേണ്ട;കേരള ആര്‍ ടി സി യുടെ അഞ്ചു സ്പെഷ്യല്‍ വരുന്നു;കര്‍ണാടകയുടെ 12 സ്പെഷ്യലുകളുടെ ബൂകിംഗ് ആരംഭിച്ചിരിക്കുന്നു.

ബെന്ഗളൂരു:സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ച ആയത് കൊണ്ട് അതിനു മുന്‍പ് ഉള്ള വെള്ളിയാഴ്ച നല്ലൊരു വിഭാഗം മലയാളിള്‍ നാട്ടില്‍ പോകും എന്നത് എല്ലാവര്ക്കും അറിയാം ,അതുകൊണ്ടുതന്നെ ട്രെയിന്‍ ടിക്കറ്റ്‌ എല്ലാം മാസങ്ങള്‍ക്ക് മുന്‍പുതന്നെ തീര്‍ന്നു ഇനി പ്രതീക്ഷ ബസ്‌ ടിക്കെറ്റ് കളില്‍ മാത്രം. കര്‍ണാടക ആര്‍ ടീ സി ,കേരള ആര്‍ ടീ സി എന്നിവയുടെ സ്ഥിരമായുള്ള ബസ്‌ ടിക്കറ്റ്‌ കളും കുറെ ദിവസം മുന്‍പേ തന്നെ തീര്‍ന്നിരിക്കുന്നു.എണ്ണം സ്വകാര്യബസ്സുകള്‍ അവസാന നിമിഷം പുറത്തുവിടുന്ന ടിക്കറ്റ്‌ കള്‍ക്ക് രണ്ടും മൂന്നും ഇരട്ടി ചാര്‍ജ് ഈടാക്കും.ഇതില്‍ നിന്നും…

Read More

എല്ലാ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും പ്രധാന ഉദ്യോഗസ്ഥരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ റൈഡ്.

ബെന്‍ഗളൂരു: എല്ലാ മുത്തൂറ്റ് ഗ്രൂപ്പ്‌ സ്ഥാപങ്ങളിലും അതുമായിബന്ധപ്പെട്ട ഓഫീസുകളിലും ആദായ നികുതിവകുപ്പിന്റെ റൈഡ്.ഇന്ന് രാവിലെ 8:30 മണിക്കാണ് രാജ്യത്തുള്ള പ്രധാനപ്പെട്ട എല്ലാ ശാഖകളിലും ആദായ നികുതിഉ വകുപ്പിന്റെ റൈഡ് ആരംഭിച്ചത്,ആദായ നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ടു ഉള്ള കൃത്രിമത്തെക്കുറിച്ച് വിവരം ലഭിച്ചത് കൊണ്ടാണ് റൈഡ് ചെയ്യാന്‍ വകുപ്പ് തീരുമാനിച്ചത് എന്നാണ് ലഭിച്ച വിവരം. ഇതില്‍ മുത്തൂറ്റ് ഫിനാന്‍സ് ആണ് ഏറ്റവും വലിയ ഗ്രൂപ്പ്‌,അവര്‍ക്ക് രാജ്യവ്യാപകമായി 2500 ഓളം ശാഖകള്‍ ഉണ്ട്,ശ്രീ മുത്തൂറ്റ് എം ജോര്‍ജ് ആണ് ഇതിന്റെ ഉടമ,രാജ്യവ്യാപകമായി 2000ല്‍ അധികം ശാഖകള്‍ ഉള്ള മുത്തൂറ്റ്…

Read More

കേന്ദ്രസഹമന്ത്രി അവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അവിടെ ഉണ്ട്.ഇനി എന്തിനാണ് ജലീല്‍ സാര്‍ നിങ്ങളും കൂടി അവിടേക്ക് പോകുന്നത്?എന്തായാലും കെ.ടി.ജലീലിന്റെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്‌ നിഷേധിച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം.സൌദി വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ ഉള്ള ശ്രമം പരാജയപ്പെട്ടു.

തിരുവനന്തപുരം:രണ്ടു ദിവസം മുന്‍പുതന്നെ കേന്ദ്ര സഹമന്ത്രി സൌദി അറേബ്യയില്‍ എത്തി അവിടെ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ഉള്ള ശ്രമങ്ങള്‍ എകീകരിക്കുമ്പോള്‍,പിന്നെ എന്തിനാണ് കേരള മന്ത്രിയും സൌദിയിലേക്ക് പോകുന്നത്? ഇനി അങ്ങനെ എങ്കില്‍ ഓരോ സംസ്ഥാനവും മന്ത്രിമാരെ അയച്ചാല്‍ എന്തായിരിക്കും അവസ്ഥ. ഒരു രാജ്യത്തിന്‍റെ മന്ത്രിക്കു നടത്താന്‍ കഴിയാത്തത്,ഒരു സംസ്ഥാന മന്ത്രിക്കു കഴിയോമോ? എന്ന് ശ്രീ പി വി അബ്ദുല്‍ വഹാബ് എം പി ഒരു ടി വി ചര്‍ച്ചയില്‍ ഉന്നയിച്ചു. തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി സർക്കാർ ഇടപെടുന്നു, ലേബർ ക്യാമ്പിൽ…

Read More

ബാംഗളൂർ ട്രാഫിക് ബ്ലോക്കിന്റെ യഥാർത്ഥ ചിത്രം തുറന്നു കാട്ടുന്ന തമാശ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു !

ബെംഗളൂരു:  ലോകത്തുള്ള ഏതൊരു വിഷയത്തെക്കുറിച്ചും സോഷ്യൽ മീഡിയക്ക്  സ്വന്തമായ അഭിപ്രായമുണ്ട്. അത് ചിലപ്പോൾ നല്ല രീതിയിലായിരിക്കാം മോശപ്പെട്ട തരത്തിലായിരിക്കാം സീരിയസ് ആയിരിക്കാം തമാശയായിരിക്കാം. മനുഷ്യവിഭവശേഷി കൊണ്ടും ആളോഹരി വരുമാനം കൊണ്ടും സാങ്കേതിക വിദ്യകൊണ്ടും മെട്രോ നഗരമായ ബെംഗളൂരു മുന്നിൽ തന്നെയാണ് .സ്മാർട് ഫോണിൽ ഒന്ന് തോണ്ടിയാൽ  ടാക്സി ഗേറ്റിൽ വരും, ഒരു ഫോണിൽ പിസ അടുക്കളിൽ ഇരിക്കും. എന്നാൽ ട്രാഫിക് ബ്ലോക്കിൽ മാത്രം  പരിതാപകരമാണ് ബെംഗളൂരുവിന്റെ അവസ്ഥ ,5 മുതൽ 10 കിലോമീറ്റർ ബസിലോ സ്വന്തം വാഹനത്തിലോ യാത്ര ചെയ്ത ആരും   ബെംഗളുരുവിൽ…

Read More

തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദിഗവൺമെന്റ് ഇടപെടുമെന്ന് സൽമാൻ രാജാവ് ഉറപ്പ് നൽകിയതായി സുഷമ രാജ്യസഭയിൽ

ന്യൂഡെൽഹി: തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി സർക്കാർ ഇടപെടുന്നു, ലേബർ ക്യാമ്പിൽ കുടുങ്ങി കിടക്കുന്നവരെ സഹായിക്കും, ജോലി നഷ്ടപ്പെട്ടവരെ സൗജന്യമായി നാട്ടിലെത്തിക്കും. സൽമാൻ രാജാവ് ഇക്കാര്യങ്ങളിൽ ഉറപ്പു നൽകിയിട്ടുള്ളതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യ സഭയിൽ അറിയിച്ചു . രണ്ടു ദിവസത്തിനകം പ്രശ്നം  പരിഹരിക്കാൻ  രാജാവ് ഉദ്യോഗസ്ഥഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്ത്യക്കാർക്ക് എക്സിറ്റ് വിസയും നൽകും എന്ന് മാത്രമല്ല സൗദി യുടെ ചെലവിൽ അവരെ നാട്ടിലെത്തിക്കും.മറ്റു കമ്പനികളിൽ ജോലി എടുക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഭക്ഷണ-ആരോഗ്യ സംവിധാനം…

Read More

അരവിന്ദ് കേജരിവാളിനും കൂട്ടർക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹൈക്കോടതി വിധി.ഡൽഹിയുടെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെ; ഇനി മോഡിയെ വിട്ട് കോടതിയോടാകുമോ കേജരിയുടെ യുദ്ധം ?

ന്യൂഡെൽഹി: ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗിന്റെ അധികാരത്തെ ചോദ്യം ചെയ്ത്  ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തളളി, ഇത് അരവിന്ദ് കേജരിവാളിനും കൂട്ടർക്കും കനത്ത ക്ഷീണമായി. ഭരണത്തലവൻ ലെഫ്റ്റനന്റ് ഗവർണർ ആണെന്ന് കോടതി പറഞ്ഞു.സർക്കാർ നിർദ്ദേശം പരിഗണിച്ചല്ല ലഫ്റ്റനൻറ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്ന് മാത്രല്ല മന്ത്രിസഭയെടുക്കുന്ന ഏതൊരു തീരുമാനത്തിനും ഗവർണറുടെ അനുമതി വേണം. ഭരണ നിർവഹണത്തിനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാണ് എന്നും ഹൈകോടതി പറഞ്ഞു. എൽ.ജി.യുടെ അനുമതിയില്ലാതെ സി എൻ ജി  ഫിറ്റ്നെസ് അഴിമതിക്കേസിലും ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിലും കമ്മീഷനെ നിയമിച്ചത് തെറ്റാണ്…

Read More

ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ളാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം

ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ളാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. . ബെംഗളൂരുവിലെ നെല്മംഗലയിലുള്ള സെന്റ് ജോസഫ് സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മര്‍ദനത്തിനിരയായത്. ഒരുവര്‍ഷത്തോളമായി ഈ കുട്ടി ഒരു സ്വകാര്യ കോച്ചിങ് സെന്ററില്‍ ട്യൂഷനു പോയി വരികയായിരുന്നു.ബെല്‍റ്റ് ഉപയോഗിച്ചാണ് കുട്ടിയെ ട്യൂഷന്‍ എടുക്കുന്ന അധ്യാപകന്‍ മര്‍ദ്ദിച്ചത്  

Read More

അവസാനം വിൻഡീസിന് സമനില; റോസ്റ്റൻ ചേസിന് സെഞ്ചുറി.

കിംഗ്സ്റ്റൺ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. റോസ്റ്റൻ ചേസിന്റെ സെഞ്ചുറിയും മഴയുടെ ഇടപെടലുമാണ് ഒരു കനത്ത തോൽവിയിൽ  നിന്നും വിൻഡീസിനെ രക്ഷിച്ചത്. വിൻഡീസിന്റെ ആദ്യ  ഇന്നിംഗ്സ് 196 റൺസിൽ അവസാനിച്ചിരുന്നു.  രണ്ടാം ഇന്നിംഗ്സിൽ 48 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകളും നഷ്ടമായിരുന്നു.എന്നാൽ 137 റൺസ് എടുത്ത റോസ്റ്റൺ പുറത്താകാതെ നിന്ന് കളിയിലെ താരമായി. ജെർമയൻ ബാക്വോഡ് 63 റൺസും ഷെയിൻ ഡോവിച്ച് 64 റൺസും എടുത്ത് റോസ്റ്റണ് പിൻതുണ നൽകി. അവസാന ദിവസം 6 വിക്കറ്റിന് 388 റൺസ് നേടി വിൻഡീസ്.

Read More

ബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗം: പരാമർശങ്ങളിൽ മലക്കം മറിഞ്ഞു അസം ഖാൻ.സമാജ്വാദി സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ പ്രതിപക്ഷം ആസൂത്രണം ചെയ്‌തതായിരിക്കാം ബലാത്സംഗം എന്ന പ്രസ്താവന വിവാദം ആയപ്പോൾ ഇസ്ലാമിക നിയമപ്രകാരം പ്രതികളെ ശിക്ഷിക്കുമെന്നു പുതിയ പ്രസ്താവന.

ലക്‌നൗ: ദല്‍ഹി-കാണ്‍പുര്‍ ദേശീയപാത 91-ല്‍ വെള്ളിയാഴ്ച രാത്രി 1.30 ന് നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോവുകയായിരുന്ന അമ്മയേയും മകളേയും അജ്ഞാതര്‍ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനകളുമായി മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അസം ഖാൻ . ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു അക്രമികൾ അമ്മയെയും മകളെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത് . കേസുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സംഭവത്തെ രാഷ്ട്രീയ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസംഖാന്‍ പറഞ്ഞു. ലോലമനസ്സിന് ഉടമയാണ് താനെന്നും വിഷയത്തില്‍ വ്യക്തിപരമായി മറ്റാരേക്കാളും…

Read More
Click Here to Follow Us