അമൃത എഞ്ചിനീയറിംങ് കോളേജിലെ ആത്മഹത്യ;അച്ചടക്ക സമിതിയുടെ വാദങ്ങൾ പൊളിയുന്നു.

ബെംഗളൂരു : കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ച ഹർഷ (22) മരിക്കും മുൻപ് കോളേജിലെ അച്ചടക്കസമിതി യുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്.

http://bangalorevartha.in/archives/40685

ആന്ധ്രാ സ്വദേശിയും അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥിയുമായ ഹർഷ ഒക്ടോബർ 21 നാണ് മരിച്ചത്.

http://bangalorevartha.in/archives/40399

കോളേജ് ഹോസ്റ്റലിലെ ഭക്ഷണവും വെള്ളവും മോശമാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പലവട്ടം പരാതി നൽകിയിരുന്നു ഇതിനുപിന്നാലെ കോളേജിലെ ജനാലകളും ബസ്സിലെ ചില്ലുകളും നശിപ്പിച്ചു.

  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും

ഇതുമായി ബന്ധപ്പെട്ട ഹർഷ ഉൾപ്പെടെ അമ്പതോളം വിദ്യാർത്ഥികളെ അച്ചടക്കസമിതി സസ്പെൻഡ് ചെയ്തു.

http://bangalorevartha.in/archives/40527

ഹർഷയെ അച്ചടക്ക സമിതി ഭീഷണിപ്പെടുത്തി ഉൾപ്പെടുത്തുകയായിരുന്നു എന്നും ഇതിനെ മനോവിഷമത്തിൽ ആണ് ജീവനൊടുക്കിയതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

കോളേജിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

(മലയാളത്തിലെ പ്രധാന മാധ്യമങ്ങൾ ഈ വാർത്ത ആദ്യത്തെ കുറിച്ച് ദിവസം തമസ്ക്കരിച്ചുപ്പോഴും ,ആദ്യ ദിവസം മുതൽ ഈ വിഷയം പ്രസിദ്ധീകരിച്ച് തുടങ്ങിയത് ബെംഗളൂരു വാർത്ത മാത്രമാണ്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!
[masterslider id="10"]

Related posts

Click Here to Follow Us