യുദ്ധത്തിൽ തട്ടി മുട്ട വിപണിയിൽ വില ‘പൊട്ടി’; നാടൻ മുട്ടയ്ക്കും കോഴിമുട്ടയ്ക്കും വൻ വിലക്കുറവ്

ബെംഗളൂരു: ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതിക്ക് ‘പൂട്ടുവീണതോടെ’ ആഭ്യന്തര വിപണിയിൽ മുട്ടവില കുത്തനെ ഇടിഞ്ഞു. യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം വിദേശ വിപണിയിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് മുട്ടവില ഇത്രയധികം താഴാൻ കാരണമായത്.

കഴിഞ്ഞ മാസം ചില്ലറ വിപണിയില്‍ 7 രൂപ വരെയുണ്ടായിരുന്ന മുട്ടയുടെ വില 4-5 രൂപയായി. നാടന്‍ മുട്ടയ്ക്ക് 7-8 രൂപയായി. നേരത്തെ 10-14 രൂപയുണ്ടായിരുന്നു. നാമക്കല്‍, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഭാഗികമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts