കൊച്ചി : ടാറ്റൂ ചെയ്യാൻ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് കൊച്ചി ചേരാനെല്ലൂരിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി എസ് സുജീഷിനെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. 7 ഓളം യുവതികൾ നൽകിയ പരാതിയെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇന്നലെയാണ് ഇയാൾ പോലീസ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സ്റ്റുഡിയോയിൽ നിന്നും സി.സി.ടി.വി. യുടെ ഡി.വി.ആര്‍., കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. സ്റ്റുഡിയോയിലെ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഓടിക്കൊണ്ട് ഇരിക്കെ കെ എസ് ആർ ടി സി ബസിൽ നിന്ന് ചക്രങ്ങൾ വേർപ്പെട്ടു ; പരിഭ്രാന്തരായ യാത്രക്കാർ
ബെംഗളൂരു: നഗരപ്രാന്തത്തിലെ ആനേക്കൽ താലൂക്കിൽ സമന്തൂരിനു സമീപം നീങ്ങുകയായിരുന്ന കെഎസ്ആർടിസി... -
ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; കൈപിടിച്ച് നല്കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും;
നിറകണ്ണുകളോടെ ചക്കിയെ നവനീതിനെ ഏൽപ്പിച്ച് ജയറാം. നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ... -
മലയാളി യുവാവ് നഗരത്തിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു
ബെംഗളൂരു : മലയാളി യുവാവ് ബെംഗളൂരുവിൽ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. മാവേലിക്കര...