അർബുദരോഗിക്ക് മരുന്നെത്തിക്കാൻ ബെംഗളൂരൂവിൽ നിന്ന് ധാർവാഡ് വരെ 420 കിലോമീറ്റർ സ്കൂട്ടറോടിച്ച് പൊലീസ് കോൺസ്റ്ററ്റബിൾ.

ബെംഗളൂരു: അർബുദ രോഗിക്ക്
മരുന്ന് എത്തിക്കാൻ ബെംഗളൂരൂവിൽ നിന്ന് ധാർവാഡ് വരെ 420 കിലോമീറ്റർ സ്കൂട്ടറോടിച്ച് പൊലീസ് കോൺസ്റ്ററ്റബിൾ.

സിറ്റി ആംഡ് റിസർവ് സേനയിലെ എച്ച്.കുമാരസ്വാമിയാണ് ലോക്ഡൗണിനിടയിലും കാരുണ്യ പ്രവർത്തനത്തിലൂടെ മാതൃകയായത്.

അർബുദരോഗത്തിന് 4 വർഷമായി ചികിത്സതേടുന്ന ധാർവാഡ് സ്വദേശി ഉമേഷിന് വേണ്ട മരുന്ന് ബെംഗളുരുവിൽ നിന്നാണ് എത്തുന്നത്.

  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.

ലോക്ഡൗണിനെ തുടർന്ന് മരുന്ന് വിൽപന കേന്ദ്രങ്ങൾ അടച്ചതോടെ വലഞ്ഞ ഉമേഷിന്റെ ദുരിതം പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചു.

ഇതോടെയാണ് മരുന്നെത്തിക്കാനുള്ള ദൗത്യം കുമാരസ്വാമി ഏറ്റെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us