ബെംഗളൂരു : രാജ്യത്തെ ഏറ്റവും നീളം കൂ ടിയ രണ്ടാമത്തെ കേബിൾ-സ്റ്റേഡ് സിഗന്ദൂർ പാലം ഉദ്ഘാടനം ചെയ്ത് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിർവഹിച്ചത്. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെ പരിപാടിയിൽ സന്നിഹിതരായിരുന്നു. അതെസമയം മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ശിവമൊഗ്ഗ ജില്ലയിൽ സാഗര താലൂക്കിലെ അംബരഗോഡ്ലു-കലാസവള്ളിക്ക് ഇടയിൽ ശരാവതി കായലുകൾക്ക് കുറുകെയാണ് പാലം നിർമിച്ചത്. ആകെ 472 കോടി രൂപ ചെലവ്. പാലം യാഥാർഥ്യമാകുന്നതോടെ സാഗരയിൽ നിന്ന് ചൗഡേശ്വരി ക്ഷേത്രത്തിന് പേരുകേട്ട സ്ഥലമായ സിഗന്ദൂരിന്…
Read MoreTag: Nitin Gadkari
5 ലക്ഷം അപകടങ്ങൾ, 3 ലക്ഷം മരണം: ഹൈവേ ഓഡിറ്റ് നടത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് ഗഡ്കരി
ബെംഗളൂരു: പ്രതിവർഷം 5 ലക്ഷം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 3 ലക്ഷം മരണങ്ങൾ രാജ്യത്തിന്റെ ജിഡിപിക്ക് 3 ശതമാനം നഷ്ടമുണ്ടാക്കുകയും ചെയ്യുന്നതിനാൽ സംസ്ഥാനങ്ങൾ ഹൈവേകളിലെ അപകടങ്ങളുടെ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്ര റോഡ്‌സ് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശിച്ചു. ബെംഗളൂരുവിൽ നടന്ന ഗതാഗത വികസന കൗൺസിലിന്റെ 41-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഡിറ്റുകൾ നടത്തുന്നത് ചെലവേറിയതായിരിക്കാം, എന്നാൽ ജില്ലാ തലത്തിലുള്ള അധികാരികൾക്ക് സാങ്കേതിക സ്ഥാപനങ്ങളിലെ ഫാക്കൽറ്റികളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും സ്റ്റൈപ്പന്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ ഡാറ്റ ശേഖരിക്കാനും ഇടപഴകാനും കഴിയും, ഇത് നടപടികൾ കൈക്കൊള്ളുന്നതിനും…
Read Moreമോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഉയര്‍ന്ന വേഗപരിധിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഉയര്‍ന്ന വേഗപരിധിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നഗരങ്ങളിലും, ദേശീയപാതയിലുമാണ് ഈ പുതുക്കിയ വേഗതാ പരിധി ബാധകമാവുന്നത്. ഇതനുസരിച്ച്, നഗരങ്ങളില്‍ കാറുകള്‍ക്ക് 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. അതേസമയം,മോട്ടോര്‍സൈക്കിളുകളുടെ വേഗ പരിധി 60 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. കാറുകള്‍ക്ക് എക്സ്പ്രസ് വേയിൽ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എന്നിരുന്നാലും, സംസ്ഥാന സർക്കാരുകൾ തങ്ങളുടെ അധികാരപരിധിയിലെ വേഗ പരിധി നിശ്ചയിക്കുന്നതിനുള്ള അധികാരം നിലനിർത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വേഗ പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര റോഡ് ഗതാഗത-ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അംഗീകാരം നല്‍കിയത്. വേഗ…
Read More