മംഗളൂരു – ചെന്നൈ എഗ്മോറിലെ യാത്ര ജീവൻ പണയപ്പെടുത്തി

ബെംഗളൂരു: ആവശ്യത്തിന് ജനറല്‍ കംപാര്‍ട്ട്മെന്‍റുകളില്ലാത്തതിനാല്‍ മംഗളൂരു -ചെന്നൈ എഗ്മോര്‍ ട്രെയിനിലെ യാത്ര ബുദ്ധിമുട്ടിൽ. നൂറുണക്കിന് യാത്രക്കാരാണ് ഈ വണ്ടി ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ രണ്ട് ജനറല്‍ കംപാര്‍ട്ടുമെന്‍റുകള്‍ മാത്രമാണുള്ളത്.18 ബോഗികളുള്ള വണ്ടിയില്‍ ബാക്കിയെല്ലാം എ.സി. കോച്ചുകളാണ്. ഇതാണ് യാത്ര ദുരിതയാത്രയാവാന്‍ കാരണമാവുന്നത്. രാവിലെ 9.30ന് പയ്യന്നൂരില്‍ എത്തിച്ചേരേണ്ട ട്രെയിന്‍ മിക്ക ദിവസങ്ങളിലും 9.45 ആവും സ്റ്റേഷനിലെത്താന്‍. കണ്ണൂരിലും മറ്റുമുള്ള ഓഫിസുകളിലെത്തേണ്ട യാത്രക്കാര്‍ക്ക് ചവിട്ടുപടികളില്‍ തൂങ്ങി യാത്രചെയ്യേണ്ട ഗതികേടാണ്. വൈകുന്നതുകൊണ്ട് മറ്റു വണ്ടികള്‍ക്ക് പോകാനെത്തിയവരും ഈ വണ്ടിയില്‍ കയറുന്നതോടെ തിരക്ക് കൂടും. പതിനാറോളം കംപാര്‍ട്ടുമെന്‍റുകള്‍…

Read More
Click Here to Follow Us