ബെംഗളൂരു: ഓൺലൈൻ ഗെയിമുകളിലൂടെ 65 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്ത വിജിത് ശാന്താരാമ ഹെഗാഡെ എന്നയാളാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് വിജിത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്. ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞതിന് ശേഷമായിരുന്നു വിജിത് വീടുവിട്ടിറങ്ങിയത്. വിജിത് മടങ്ങിയതിന് ശേഷം ഭയപ്പെട്ട മാതാപിതാക്കൾ സിർസി പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. വിജിത്തിന്റെ ഫോൺ ട്രാക്ക് ചെയ്തതോടെ വീടിന്റെ പരിസരത്ത് തന്നെയുണ്ടെന്ന് മനസിലാക്കി. പിന്നീട് നടത്തിയ…
Read MoreTag: game
ലുഡോ കളിക്കാൻ പണമില്ല, സ്വയം പണയപ്പെടുത്തി സ്ത്രീ
ഉത്തര്‍പ്രദേശ്: മൊബൈലില്‍ ലൂഡോ ഗെയിം കളിയ്ക്കാൻ പണമില്ലാത്തതിനാല്‍ സ്വയം പണയപ്പെടുത്തി ഒരു സ്ത്രി. നഗര്‍ കോട്വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ലൂഡോ ഗെയിമിന് അടിമയായിരുന്ന സ്ത്രി രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അയക്കുന്ന പണം ഉപയോഗിച്ചായിരുന്നു കളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് പന്തയം വയ്ക്കാൻ പണമില്ലാതെ വന്നതോടെ സ്വയം പണയപ്പെടുത്തുകയായിരുന്നു. എന്നാല്‍ വാതുവെയ്ച്ച കളിയിലും യുവതി തോറ്റതിനു പിന്നാലെ മറ്റോരാള്‍ക്കൊപ്പം ജീവിക്കാൻ നിര്‍ബന്ധിതയായി. മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ തന്നെ കാര്യം അറിയിച്ചു. പിന്നാലെ ഭര്‍ത്താവ് പ്രതാപ്ഗഢില്‍ എത്തി പോലീസില്‍…
Read Moreഓൺലൈൻ ചൂതാട്ട നിരോധനം; കർണ്ണാടകയിലെ പ്രവർത്തനം നിർത്തി ഡ്രീം 11
ഓൺലൈൻ ചൂതാട്ടം; കർണ്ണാടകയിൽ ഓൺലൈൻ ചൂതാട്ട നിയനം നടപ്പിലാക്കിയിട്ടും അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന ആപ്പുകൾക്ക് പിടിവീഴുന്നു. ഡ്രീം ഇലവൻ എന്ന ഫാന്റസി മൊബൈൽ ഗെയിമിനെതിരെ നിയമ ലംഘനം നടത്തിയതിന് കർണ്ണാടക പോലീസ് കേസെടുത്തിരുന്നു, ഇതോടെ കർണ്ണാടകത്തിലെ പ്രവർത്തനം നിർത്തിയിരിക്കുകയാണ് ഡ്രീം 11. ഡ്രീം 11 കമ്പനി ഡയറക്ടർമാർക്കെതിരെ അന്നപൂർണ്ണേശ്വരി നഗർ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ കർണ്ണാടകയിൽ പ്രവർത്തനം നിർത്തുന്നതായി ഡ്രീം 11 കമ്പനി അറിയിച്ചത്. ഓൺലൈൻ ഗെയിമുകളിൽ വാതുവെപ്പ് , ചൂതാട്ടം എന്നിവയെല്ലാം നിരോധിച്ചുകൊണ്ടാണ് സർക്കാർ നിയമം പാസാക്കിയത്. നാഗർഭവി സ്വദേശിയും…
Read More