ഇന്നലെ 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതരുടെ എണ്ണം 125 ആയി.

ബെംഗളൂരു: ഇന്നലെ മാത്രം കര്‍ണാടകയില്‍ വൈറസ് ബാധ കണ്ടെത്തിയത് 14 പേര്‍ക്ക്.വിവരങ്ങള്‍ താഴെ.

രോഗി 111 : രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 24 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്.

രോഗി 112 :  രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 22 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്.

രോഗി 113 : രോഗി 81 ന്റെ മകന്‍,ബെള്ളരിയില്‍ ചികിത്സയില്‍ ആണ്.

രോഗി 114 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 48 കാരന്‍.

രോഗി 115 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 30 കാരന്‍.

  സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

രോഗി 116 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 41 കാരന്‍.

രോഗി 117 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 66 കാരന്‍.

രോഗി 118  : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 59 കാരന്‍.

രോഗി 119 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 39 കാരന്‍.

രോഗി 120 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 60 കാരന്‍.

രോഗി 121 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 63 കാരന്‍.

രോഗി 122 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 73 കാരന്‍.

രോഗി 123 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 45 കാരന്‍.

  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം

ഇവര്‍ എല്ലാവരും ബീദറില്‍ ചികിത്സയിലാണ്.

രോഗി 124 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത ആളുമായി സമ്പര്‍ക്കത്തില്‍ ഉള്ള 60 കാരി.കലബുറഗിയില്‍ ചികിത്സയിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചത് :

രോഗി 125 : ബാഗല്‍കോട്ട് സ്വദേശിയായ 75 കാരന്‍ നഗരത്തില്‍ ചികിത്സയിലാണ്.

ഇതുവരെ സംസ്ഥാനത്ത് 3 പേര്‍ മരിച്ചു,11 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.110 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us