എന്ത് അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് യെദിയൂരപ്പയും അമിത് ഷായും വ്യക്തമാക്കണം; ഡി.കെ. ശിവകുമാർ

ബെംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാറിന് താല്‍പര്യം. സമാധാനപരമായ പ്രതിഷേധം 144 പ്രഖ്യാപിച്ചതോടെ അക്രമാസക്തമായെന്ന് ഡി.കെ. ശിവകുമാർ.

എന്ത് അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

ഒരു കാരണവുമില്ലാതെയാണ് കർണാടകയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനായി നിങ്ങൾ രേഖകൾ ആവശ്യപ്പെടുകയാണെങ്കിൽ എന്നെപ്പോലുള്ളവർക്ക് സമർപ്പിക്കാം.

  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്

എന്നാൽ ഗ്രാമങ്ങളിലുള്ളവർക്ക് സ്കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്തപ്പോൾ എവിടെനിന്ന് അവർ അവരുടെ സർട്ടിഫിക്കറ്റുകളും രേഖകളും കാണിക്കും. ആളുകൾ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. നിങ്ങൾ അവരെ ജയിലിലടക്കുമോ? നിങ്ങൾ എത്ര പേരെ ജയിലിലേക്ക് അയക്കുമെന്നും ശിവകുമാർ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us