വിശേഷദിവസങ്ങളിൽ നാട് എത്തൽ എന്നത് മലയാളികൾക്ക് പേടിസ്വപ്നം

ബെംഗളൂരു: ക്രിസ്മസ് കാലത്തെ യാത്രാദുരിതത്തിൽനിന്നും ഇത്തവണയും മോചനമില്ല. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത വെള്ളിയാഴ്ചയും ഇന്നലെയും വൻ തിരക്കാണ് റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും അനുഭവപ്പെട്ടത്.

ട്രെയിനിലും കേരളം കർണാടക ബസ്സുകളിലും സീറ്റുകൾ തീർന്നതോടെ പലർക്കും അമിത നിരക്കിൽ സ്വകാര്യ ബസിനെ ആശ്രയിക്കേണ്ടതായി വന്നു. കാറുകളിൽ ഷെയർ നൽകി മടങ്ങിയവരും ഉണ്ട്.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

വിമാന യാത്രാനിരക്കിന്ട കാര്യവും വ്യത്യസ്തമല്ല. നാടണയാണ് കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന വിമാന യാത്രയ്ക്ക് ഇന്നും നിരക്ക് ഉയർന്നു തന്നെ.കൊച്ചിയിലേക്ക് 12000 – 21000 രൂപയാണ് ക്രിസ്മസ് ദിനത്തിലെ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കു ആവട്ടെ 9500 മുതൽ 17000 രൂപ വരെയും കോഴിക്കോട്ടേക്ക് 7000 – 7200 രൂപയും കണ്ണൂരിലേക്ക് 8500 – 17000 രൂപയുമാണ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts