ശിശുസംരക്ഷണ വിദഗ്ധ മിന സ്വാമിനാഥൻ അന്തരിച്ചു.

ചെന്നൈ: സംയോജിത ശിശുവികസനം പദ്ധതി (ഐസിഡിഎസ്) ആയി മാറ്റാൻ ശുപാർശ ചെയ്ത സമിതിയുടെ അധ്യക്ഷയായ പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധയും ശിശുസംരക്ഷണ വിദഗ്ധയുമായ മിന സ്വാമിനാഥൻ (89) ചെന്നൈയിൽ അന്തരിച്ചു.

മൊബൈൽ ക്രെഷുകളുടെ സ്ഥാപകരിലൊരാളും കുട്ടികളുടെ കുട്ടിക്കാലത്തെ പരിചരണവും വിദ്യാഭ്യാസവും സംബന്ധിച്ച് യുനെസ്കോയുടെയും യുനിസെഫിന്റെയും അന്താരാഷ്ട്ര കൺസൾട്ടന്റുമായിരുന്നു മിന സ്വാമിനാഥൻ. കൂടാതെ സാമൂഹിക, സ്ത്രീ ശാക്തീകരണത്തിനുള്ള ഉപാധിയായി നാടകരംഗത്തും മിന സ്വാമിനാഥൻ പ്രവർത്തിച്ചട്ടുണ്ട്.

  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം

പ്രീസ്‌കൂൾ ചൈൽഡിനെക്കുറിച്ചുള്ള സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എജ്യുക്കേഷൻ (CABE) കമ്മിറ്റിയുടെ ചെയർപേഴ്സൺ എന്ന നിലയിൽ, മീന പ്രീസ്‌കൂൾ ചൈൽഡ് (1972) എന്ന റിപ്പോർട്ടിന്റെ വികസനത്തിന് നേതൃത്വം നൽകുകയും പിന്നീടത് ഐസിഡിഎസ് സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു, ശിശുസംരക്ഷണത്തിന്റെ ഏറ്റവും വലുതും സമഗ്രവുമായ സേവനമായിരുന്നു അത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts