പോൻസി സ്കീം അഴിമതി; 35 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ബെംഗളൂരു: 2018 മാർച്ചിൽ പുറത്തുവന്ന പോൺസി സ്‌കീം അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റാരോപിതരായ വ്യക്തികളുടെ ഉൾപ്പടെ വിക്രം ഇൻവെസ്റ്റ്‌മെന്റിന്റെ 35.7 കോടി രൂപയുടെ സ്വത്തുക്കളും ചൊവ്വാഴ്ച താൽകാലികമായി കണ്ടുകെട്ടി.

നിരവധി പ്രമുഖ വ്യക്തികൾ ഉൾപ്പെടെ 2,420 പേർ 417 കോടി രൂപ നിക്ഷേപിച്ചു. ഇതിൽ 331 കോടി രൂപ നിക്ഷേപകർക്ക് ലാഭമായി തിരികെ നൽകുകയും ബാക്കി 86 കോടി രൂപ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ ഭൂമി, ഓഫീസ് സ്‌പേസുകൾ, പാർപ്പിട ഫ്‌ളാറ്റുകൾ ഉൾപ്പടെ 34.2 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts