മത്സരപ്പരീക്ഷാപരിശീലനകേന്ദ്രം സ്ഥാപകൻ ജീവനൊടുക്കി

ബെംഗളൂരു : ദാവണഗെരെയിൽ മത്സരപ്പരീക്ഷാപരിശീലനകേന്ദ്രം സ്ഥാപകൻ ജീവനൊടുക്കി. ജി.എൻ. ശരതാണ്‌ (35) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്.

മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഒട്ടേറെത്തവണ എഴുതിയ ഐ.എ.എസ്., കെ.എ.എസ്. പരീക്ഷകളിൽ ജയിക്കാനാകാത്തതിൽ ശരത് നിരാശനായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.

  ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു

വീടിനുസമീപം തന്നെയാണ് ശരത് പരിശീലനകേന്ദ്രം നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
[masterslider id="10"]

Related posts

Click Here to Follow Us