നഗരത്തിൽ ലഹരി മൂത്ത് മാതാപിതാക്കളെ തല്ലിക്കൊന്ന് ഒളിവിൽ പോയ മകൻ അറസ്റ്റിൽ

ബെംഗളൂരു: ലഹരി മൂത്ത്‌ മാതാപിതാക്കളെ ക്രൂരമായി മർദിച്ച് കൊന്ന് കോടിഗേഹള്ളിയിൽ നിന്നും ഒളിവിൽ പോയ മകനെ മടിക്കേരിയിൽ നിന്നും പിടികൂടി.

ദമ്പതികളുടെ രണ്ടാമത്തെ മകൻ ശരത് ആണ് ഭാസ്കർ (63) ശാന്ത (60) എന്നിവരെ മർദിച്ച് കൊന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ശരത് മാതാപിതാക്കളുമായി വഴക്കിട്ടിരുന്നു.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

പിന്നാലെ മാതാപിതാക്കളെ മർദിക്കുകയും ഓടി രക്ഷപെടുകയുമാണ് ചെയ്തത്. തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ഇവർ ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവ ശേഷം രക്ഷപെട്ട ശരത് കെ. എസ്. ആർ. ടി. സി. യിൽ മടിക്കേരിയിലേക്ക് പോയി. തുടർന്ന് രണ്ട് ദിവസം വനത്തിനുള്ളിൽ കഴിഞ്ഞു. വീണ്ടും മടിക്കേരി ബസ് സ്റ്റാൻഡിൽ എത്തിയപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
[masterslider id="10"]

Related posts