നടപ്പാതയിൽ മാലിന്യം തള്ളിയ സ്വിഗ്ഗിക്ക് 15000 രൂപ പിഴയിട്ട് ബി.ബി.എം.പി.

ബെംഗളൂരു : നടപ്പാതയിൽ മാലിന്യം തള്ളിയതിന് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിക്ക് പതിനഞ്ചായിരം രൂപ പിഴചുമത്തി ബി.ബി.എം.പി.

സ്വിഗ്ഗി ആപ്പ് കൈകാര്യം ചെയ്യുന്ന ബല്ലണ്ടൂർ ബണ്ട്ൽ ടെക്നോളജി സിന്റെ ഓഫീസിന് പുറത്താണ് മാലിന്യം കണ്ടെത്തിയത്.

മാലിന്യം തള്ളിയതിനുപുറമേ ഖര-ദ്രവ മാലിന്യം വേർതിരിക്കുന്നതിനും നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിനും കൂടിയാണ് പിഴ ചുമത്തിയത്.

  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

മാലിന്യം വേർതിരിക്കാത്തതിന് ഒരു പി.ജി സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ഈടാക്കി ഇട്ടിട്ടുണ്ട്.

മാലിന്യം വേർതിരിക്കാൻ കർശനമാക്കിയ നഗരസഭ വൻതോതിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന പിജി സ്വകാര്യ കമ്പനികളും കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts