മദ്യത്തിന്റെ സ്റ്റോക്ക് സംബന്ധിച്ച് തെറ്റായ കണക്ക് നൽകൽ, കൂടുതൽ സമയം പ്രവർത്തിക്കൽ തുടങ്ങിയ ചട്ടലംഘനങ്ങളുടെ പേരിലാണ് മദ്യശാലകൾക്കെതിരെ നടപടി സ്വീകരിച്ചത്. ബാറിൽ നിന്ന് ഒരു വ്യക്തിക്കു നൽകാവുന്ന മദ്യത്തിനു പരിധിയില്ല. എന്നാൽ എംആർപി ഷോപ്പുകളിൽ ഒരു വ്യക്തിക്ക് പരമാവധി 2.2 ലീറ്റർ ബിയറും 750 മില്ലി ലീറ്റർ മദ്യവുമേ നൽകാൻ പാടുള്ളു. ഇത്തരം നിബന്ധനകൾ ലംഘിച്ച മദ്യശാലകളും അടച്ചുപൂട്ടി. പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എക്സൈസ് വകുപ്പും ചേർന്ന് 3.65 ലക്ഷം ലീറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
Related posts
-
സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയ ബെംഗളൂരു സ്വദേശിനിയായ യുവതി ലോഡ്ജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ഗൗരി-ഗണേശ ഉത്സവ അവധിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ 23 വയസ്സുള്ള ബെംഗളൂരു സ്വദേശിനിയായ... -
നഗരത്തിലെ പിവിആറിനും ഫോറം മാളിനും 1.25 ലക്ഷത്തിലധികം രൂപ പിഴ
ബെംഗളൂരു: അനുചിതമായ മാലിന്യ സംസ്കരണത്തിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിലും ഏർപ്പെട്ടിരുന്ന പ്രമുഖ... -
‘നമ്മ മെട്രോ’ പിങ്ക് ലൈനിൽ സ്റ്റേഷൻ പേരുമാറ്റ വിവാദം; ഈ സ്റ്റേഷന് ബിസ്മില്ല നഗർ എന്നാക്കാൻ ആവശ്യം;
ബെംഗളൂരു: സർവീസുകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബെംഗളൂരുവിലെ ‘നമ്മ മെട്രോ’...
